Thursday, January 27, 2011

ഖുർ ആനും സ്ത്രീകളും 2

ആധുനിക ജനാധിപത്യത്തിന്‌ കീഴിലുള്ള സ്ത്രീപുരുഷ സമത്വമ​‍േല്ല ഖുർആനിക വീക്ഷണത്തേക്കാൾ കരണീയമായിട്ടുള്ളത്‌?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങൾ നൽകുവാൻ ജനാധിപ ത്യം ശക്തമാണോ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ്‌ പ്രായോഗികത ലത്തിൽ ജനാധിപത്യം എന്നതാണ്‌ വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപ ക്ഷത്തിന്‌ ജനജീവിതത്തിൽ പാലിക്കപ്പെടേണ്ട നിയമങ്ങളാവിഷ്കരി ക്കാൻ കഴിയുമോ? വിവാഹത്തിന്‌ മുമ്പുതന്നെ യുവതീയുവാക്കന്മാർ പരസ്പരം അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ്‌ (dating) സമ്പ്രദായം യൂറോപ്പിലെയും അമേരി ക്കയിലെയും അധിക ജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീ കാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ എയ്ഡ്സ്‌ പോലെ യുള്ള മാരകരോഗങ്ങൾക്കും ഒട്ടനവധി മാനസികപ്രശ്നങ്ങൾക്കും അടി മയാക്കിയത്‌. പാശ്ചാത്യമൂല്യങ്ങൾ പിൻതുടർന്നുകൊണ്ടിരിക്കുന്ന ഇ ന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ വളർന്നുവന്നുകൊണ്ടിരി ക്കുന്ന കുറ്റകൃത്യങ്ങളുടെയും ലൈംഗിക രോഗങ്ങളുടെയും കാരണംസാ ന്മാർഗിക ദർശനത്തിന്‌ ജനാധിപത്യത്തെ ആശ്രയിച്ചതാണെന്നുള്ള താണ്‌ വാസ്തവം. മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന്‌ പഠിപ്പിക്കേണ്ട ത്‌ മനുഷ്യനെ സൃഷ്ടിച്ച ദൈവംതമ്പുരാൻതന്നെയാണെന്നുള്ള വസ്തു തയാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ആധുനിക ജനാധിപത്യമെന്നു പറഞ്ഞാൽ എന്താണ്‌? മുതലാളിത്തത്തിന്‌ (capitalism) കൊടുത്ത ഒരു പുതിയ പേരല്ലാതെ മറ്റൊന്നുമല്ല അത്‌.മുതലാളിത്ത ലോകത്ത്‌ സ്ത്രീയും പുരുഷനും തുല്യമല്ലേ? ഓഫീസു കളിലെ സ്ത്രീ-പുരുഷ അനുപാതം മാത്രം നോക്കിക്കൊണ്ട്‌ മറുപടി പറയുന്നവർക്ക്‌ `അതെ`യെന്ന്‌ ഉത്തരം പറയാനായേക്കും. പക്ഷേ, സ്‌ ത്രീയിൽനിന്ന്‌ പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന്‌ മുതലാളിത്തം അവളെ തടഞ്ഞുനിർത്തുന്നുവെന്ന വസ്തുത കാ ണാൻ അവർ കൂട്ടാക്കുന്നില്ല. പുരുഷനോടൊപ്പം പണിയെടുക്കുവാനുംശ മ്പളം വാങ്ങുവാനും അങ്ങാടിയിലിറങ്ങി നടക്കുവാനും ആധുനിക ജ നാധിപത്യത്തിന്‌ സ്ത്രീയോട്‌ പറയാൻ കഴിയും. എന്നാൽ, സ്ത്രീയെ​‍േ പ്പാലെ ഗർഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പുരുഷ നോട്‌ പറയുവാൻ ആർക്കാണ്‌ കഴിയുക? പിതാവാരെന്നറിയാത്ത കു ഞ്ഞിനെ പേറുന്ന പെണ്ണിന്‌ ചെലവുകൊടുക്കാൻ രാഷ്ട്രത്തോടാവശ്യ​‍െ പ്പടാൻ മുതലാളിത്തത്തിന്‌ കഴിഞ്ഞേക്കും. വയറ്റിൽ കിടക്കുന്ന കുഞ്ഞി​‍െ ന്റ പിതാവിന്റെ തലോടലേൽക്കാൻ കൊതിക്കുന്ന പെണ്ണിന്‌ സാന്ത്വ നമേകാൻ ഏതു തത്ത്വശാസ്ത്രത്തിനാണ്‌ കഴിയുക? തന്തയും തള്ളയുമി ല്ലാത്ത കുഞ്ഞുങ്ങൾക്ക്‌ `ബേബിഫുഡു`കൾ നൽകാൻ ഉപഭോഗസംസ്‌ കാരത്തിനാകുമായിരിക്കും. മാതാവിന്റെ ലാളനയും പിതാവിന്റെ സംര ക്ഷണവും കൊതിക്കുന്ന കുരുന്നു മനസ്സുകളെ സംതൃപ്തമാക്കാൻ ഏതു ടെലിവിഷൻ പരസ്യത്തിനാണ്‌ സാധിക്കുക? സ്ത്രീ-പുരുഷസമത്വം ഒരു മിഥ്യയാണ്‌; ആധുനിക ജനാധിപത്യം മീ ഡിയ ഉപയോഗിച്ച്‌ മനുഷ്യമനസ്സുകളിൽ സന്നിവേശിപ്പിച്ച ഒരു മിഥ്യ. സ്‌ ത്രീക്ക്‌ പുരുഷനെപ്പോലെയാകാൻ കഴിയില്ല; പുരുഷന്‌ സ്ത്രീയെപ്പോ


ലെയും. പുരുഷനെപ്പോലെയാകണമെന്ന്‌ പെണ്ണിനെ പഠിപ്പിക്കുന്ന പാശ്‌ ചാത്യ ജനാധിപത്യം സ്ത്രീജീവിതം ദുഃസഹമാക്കുകയാണ്‌ ചെയ്യുന്നത്‌. അതിലൂടെ കുടുംത്തെ അത്‌ തകർക്കുന്നു; സമൂഹത്തിന്റെ ധാർമിക നിലവാരത്തെയും. മുതലാളിത്തം ലോകത്തെ എന്തിനെയും കാണുന്നത്‌ ഉപഭോഗവസ്‌ തുവായിട്ടാണ്‌. സ്ത്രീയും പുരുഷനുമൊന്നും അതിൽനിന്ന്‌ വ്യത്യസ്തര ല്ല. അവരുടെ വികാരങ്ങളോ പ്രശ്നങ്ങളോ അതിന്‌ പ്രശ്നമല്ല. അങ്ങാടി കളിലേക്കാണ്‌ അത്‌ നോക്കുന്നത്‌. അവിടത്തെ ക്രയവിക്രയത്തെ സ്നി ഗ്ധമാക്കുന്ന വസ്തുക്കളെക്കുറിച്ചു മാത്രമേ അത്‌ ചിന്തിക്കുന്നുള്ളൂ. പെ ണ്ണിന്‌ മുതലാളിത്തത്തിലുള്ള സ്ഥാനമിതാണ്‌. അവൾ മോഡലാണ്‌, കാൾ ഗേളാണ്‌, സ്റ്റെനോ ആണ്‌, സെക്രട്ടറിയാണ്‌, നർത്തകിയാണ്‌, നായികയാ ണ്‌, പക്ഷേ, അവളെ ഒരിക്കലും അമ്മയാകാൻ മുതലാളിത്തം സമ്മതി ക്കില്ല. അമ്മയാകുമ്പോൾ അവളുടെ `അങ്ങാടി നിലവാരം` (​‍ാമൃസല​‍േ ​‍്മഹൗല) നഷ്ടപ്പെടുമല്ലോ! പിന്നെയവൾ വൃദ്ധയായി, വൃദ്ധസദനത്തിലെ അന്തേ വാസിയായി മരണത്തിലേക്കുള്ള ദിവസങ്ങൾ എണ്ണിക്കഴിയാൻ വിധിക്ക പ്പെട്ടവൾ. ഖുർആൻ ഒരു പ്രായോഗിക ധാർമിക വ്യവസ്ഥിതിയാണ്‌ അവതരി പ്പിക്കുന്നത്‌. മനുഷ്യ പ്രകൃതിയുമായി സദാസമരസപ്പെട്ടുപോകുന്ന ഒരു പ്രായോഗിക വ്യവസ്ഥിതി. തുടുത്ത കവിളും ചുളിയാത്ത തൊലിയുള്ള വൾ മാത്രമല്ല അതിന്റെ വീക്ഷണത്തിൽ മനുഷ്യൻ. ഗർഭസ്ഥശിശുവിനെ മുതൽ കുഴിയിലേക്ക്‌ കാലുനീട്ടിയിരിക്കുന്നവരെ (?) വരെ അതു പ രിഗണിക്കുന്നു. ശവശരീരത്തോടുപോലും അനീതി ചെയ്യാൻ പാടില്ലെ ന്നാണ്‌ അതിന്റെ നിർദേശം. മുതലാളിത്തത്തിന്റെ ഉപഭോഗക്ഷമതാവാദവുമായി (​‍ൗശേഹശംശമിശ​‍ൊ) ഖുർആൻ പൊരുത്തപ്പെടുന്നില്ല. സ്ത്രീയെക്കുറിച്ച ഖുർആനിക വീക്ഷണം ആധുനിക ജനാധിപത്യത്തിന്റെ കാഴ്ചപ്പാടുമായി അന്തരം പുലർത്തുന്ന പ്രധാനപ്പെട്ട ബിന്ദു ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഖുർആൻ സ്‌ ത്രീയെ ഒരു സാമ്പത്തിക സ്രോതസ്സായി കാണുന്നേയില്ല. അവളെ ഒരു കച്ചവടവസ്തുവായി വീക്ഷിക്കുവാനും അത്‌ സന്നദ്ധമാവുന്നില്ല; അവൾ മനുഷ്യാത്മാവിന്റെ പാതിയാണ്‌; സമൂഹത്തിന്റെ മാതാവും. അവളുടെ മാതൃത്വമാണ്‌ ഇസ്ലാം പ്രഥമമായി പരിഗണിക്കുന്നത്‌. സമൂഹത്തിൽ നിലനിൽക്കേണ്ട ധാർമികതയുടെ അടിസ്ഥാന സ്ഥാപനമായ കുടും ബത്തിന്റെ കെട്ടുറപ്പ്‌ സ്ഥിതിചെയ്യുന്നത്‌ മാതാവിന്റെ മടിത്തട്ടിലാണെ ന്ന്‌ അത്‌ മനസ്സിലാക്കുന്നു. മാതാവാകുന്ന സ്ത്രീയുടെ പ്രയാസങ്ങ ളെയും പരിമിതികളെയും കുറിച്ച്‌ ഖുർആൻ അവതരിപ്പിച്ചിരിക്കുന്ന പട ച്ചതമ്പുരാനറിയാം. അവ ഖുർആൻ പരിഗണിക്കുന്നു. കന്യകാത്വത്തിനാ ണ്‌ -കപടകന്യകാത്വം!-അങ്ങാടി നിലവാരം കൂടുതലുള്ളതെന്നാണ്‌ മു തലാളിത്തത്തിന്റെ കാഴ്ചപ്പാട്‌. ഇസ്ലാമിന്റെയും മുതലാളിത്തത്തിന്റെയും മൂല്യ സങ്കൽപങ്ങളുടെ അടിസ്ഥാന വ്യത്യാസവും ഇതുതന്നെയാ ണ്‌.

പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്‌ടിയാണ്‌ ഖുർആൻ എന്നല്ലേ ഇവ വ്യക്തമാക്കുന്നത്‌?

പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു` (4:34). `പുരുഷന്മാർക്ക്‌ അവരേക്കാളുപരി ഒരു പദവിയുണ്ട്‌` (2:228). വിശുദ്ധ ഖുർആനിൽ പുരുഷമേധാവിത്തമാരോപിക്കുന്നവർ ഉദ്ധരിക്കാറു ള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങൾ അറികളുടെ ആൺകോയ്മാ വ്യവസ്ഥിതിയുടെ ഉൽപന്നമാണ്‌ ഖുർആൻ എന്ന്‌ വ്യക്തമാക്കുന്ന തായി വാദിക്കപ്പെടുന്നു. എന്നാൽ, വസ്തുതയെന്താണ്‌? ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ സ്ത്രീ, പുരുഷന്റെ മേൽ `ഖവ്വാം` ആണ്‌ എന്നാണ്‌ ഖുർആൻ പറയുന്നത്‌. ഒരാളുടെയോ സ്ഥാപനത്തി​‍െ ന്റയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടത്തുകയും മേൽനോട്ടം വഹി ക്കുകയും അതിനാവശ്യമായത്‌ സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തി ക്കാണ്‌ അറിയിൽ `ഖവ്വാം` എന്നും `ഖയ്യിം` എന്നുമെല്ലാം പറയുന്നത്‌. അത്‌ ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ്‌ ദ്യോതി പ്പിക്കുന്നത്‌. സ്ത്രീയും കുട്ടികളും അടങ്ങുന്ന കുടുംമെന്ന സ്ഥാപന ത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കിൽ നിയന്ത്രണത്തിനുള്ള ഉത്തരവാ ദിത്തം പുരുഷനിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ എന്നാണ്‌ പ്രസ്‌ തുത സൂക്തത്തിന്റെ സാരം. കുടുംം ഒരു സ്ഥാപനമാണ്‌. ആത്മാവിന്റെ ഇരുപാതികൾക്കുംശാ ന്തിയും സമാധാനവും സായൂജ്യവും പ്രദാനം ചെയ്യുന്ന മഹത്തായസ്ഥാപന ം. സാമൂഹിക സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കു ടുംമെന്നുള്ളതാണ്‌ വാസ്തവം. ഏതൊരു സ്ഥാപനത്തിനും അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉയർച്ചക്കും വളർച്ചക്കും വേണ്ടി യത്‌ നിക്കുന്നതിനും ഒരു മേലധികാരി ഉണ്ടായിരിക്കണമെന്ന കാര്യം ആരും അംഗീകരിക്കുന്നതാണ്‌. എത്രതന്നെ ആത്മാർഥമായ സംരംഭമാണെന്നി


രിക്കിലും ഒരു നിയന്ത്രണാധികാരിയുടെ അഭാവത്തിൽ അത്‌ മുരടിച്ചുപേ ​‍ാവുമെന്നത്‌ കാര്യനിർവഹണശാസ്ത്രത്തിന്റെ (മറാശിശ​‍െ​‍്മശേ​‍്ല രെശലിരല) ബാലപാഠമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവർക്ക്‌ അറിയാവു ന്നതാണ്‌. അപ്പോൾ പിന്നെ സമൂഹത്തിന്റെ ധാർമികാടിത്തറയുടെ രൂ പീകരണം നടക്കുന്ന കുടുംത്തിന്‌ ഒരു മേലധികാരി ആവശ്യമില്ലേ? സ്ത്രീയും പുരുഷനും ചേർന്നുണ്ടാവുന്ന കൂട്ടുസ്ഥാപനമായ കുടും ത്തിന്റെയും അതിൽ വളർന്നുവരുന്ന സന്താനങ്ങളുടെയും അവയോട നുന്ധിച്ചുണ്ടാവുന്ന ഉത്തരവാദിത്തങ്ങളുടെയും നടത്തിപ്പിന്‌ ഒരു മേൽ നോട്ടക്കാരൻ അത്യാവശ്യമാണ്‌. അല്ലാത്തപക്ഷം അരാജകത്വവും സർ വത്ര വിനാശവുമായിരിക്കും ഫലം. കുടുംത്തിന്‌ നായകത്വം വഹിക്കുവാൻ ഒരാൾ വേണമെന്ന്‌ വ്യക്‌ തം. ആർക്കാണിതിന്‌ അർഹതയുള്ളത്‌ എന്നു ചോദിക്കുന്നതിനേക്കാൾ ആർക്കാണതിന്‌ സാധിക്കുകയെന്ന്‌ പരതുന്നതാവും ശരി. ഒന്നുകിൽ ര ണ്ടുപേരും കൂടി നായകത്വം വഹിക്കുക. അല്ലെങ്കിൽ സ്ത്രീ കുടുംത്തി​‍െ ന്റ നായകത്വമേറ്റെടുക്കുക. ഇവ രണ്ടും പ്രായോഗികമല്ലെങ്കിൽ മാത്രം പുരുഷനെ ആ ചുമതല ഏൽപിക്കുക എന്ന പൊതുധാരണയുടെ അടിസ്‌ ഥാനത്തിൽ നാം പ്രശ്നത്തെ സമീപിക്കുക; നിഷ്കളങ്കതയോടുകൂടി. ഒരു സ്ഥാപനത്തിന്‌ മേലധികാരിയില്ലാതിരിക്കുന്നതിനേക്കാൾ അപ കടമാണ്‌ അതിന്‌ രണ്ടു നായകന്മാരുണ്ടാവുകയെന്നത്‌. സ്ഥാപനങ്ങൾ നോക്കിനടത്തിയിരുന്ന അച്ഛൻ മരിച്ചാൽ ഉടൻ അവ വിഭജിച്ചെടുക്കു കയോ അല്ലെങ്കിൽ മക്കളിൽ ആരെങ്കിലുമൊരാളെ നിയന്ത്രണാധികാരം ഏൽപിക്കുകയോ ചെയ്യാതിരുന്നാലുണ്ടാവാറുള്ള പ്രശ്നങ്ങളിൽ പലപ്പോഴും സ്ഥാപനങ്ങൾ തന്നെ തകർന്ന്‌ നാശമാകാറാണ്‌ പതിവ്‌. ഒന്നിലധി കം നായകന്മാരുള്ള സ്ഥാപനങ്ങളിൽ നായകത്വത്തിന്‌ വേണ്ടിയുള്ള കി ടമൽസരങ്ങളും പ്രശ്നങ്ങളും കാരണം അതു തകരും. തകരാതെ നില നിൽക്കുന്നുവെങ്കിൽതന്നെ അതിന്റെ `ഉൽപന്നങ്ങൾ`ക്ക്‌ എന്തെങ്കിലുംവൈ കല്യങ്ങളുണ്ടാവും. കുടുംത്തിന്റെ അവസ്ഥയും ഇതുതന്നെ. ര ണ്ടുപേരെയും നായകന്മാരാക്കിയാൽ പ്രശ്നങ്ങളിലുള്ള സമീപനത്തെക്കുറി ച്ച സംഘട്ടനങ്ങളുണ്ടാവും. ഇതു നേതൃത്വത്തിനുവേണ്ടിയുള്ള മൽസര ത്തിൽ കലാശിക്കും. അശാന്തമായ കുടും​‍ാന്തരീക്ഷമായിരിക്കും ഇതി ന്റെ ഫലം. അത്തരമൊരു കുടും​‍ാന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞു ങ്ങളിൽ മാനസിക സംഘർഷങ്ങളും വൈകാരിക താളപ്പിഴകളുമുണ്ടാവും. അത്‌ അടുത്ത തലമുറയിൽ ധാർമികത്തകർച്ചക്ക്‌ നിമിത്തമാകും. കുടുംത്തിന്റെ നിയന്ത്രണാധികാരം സ്ത്രീക്ക്‌ ഏറ്റെടുക്കുവാൻ പറ്റുമോ? അതല്ല പുരുഷനിലാണോ ആ ഉത്തരവാദിത്തം ഏൽപിക്കേണ്ടത്‌? ഈ ചോദ്യത്തിനുള്ള ഉത്തരം `കുടുംത്തിന്റെ നിയന്ത്രണത്തിനാവശ്യം വിചാരമോ അതല്ല വികാരമോ?, എന്ന മറുചോദ്യമാണ്‌.വിചാരമെ ന്നാണ്‌ ഉത്തരമെങ്കിൽ പുരുഷനെയാണ്‌ കുടുംത്തിന്റെ നിയന്ത്രണമേ ൽപിക്കേണ്ടത്‌, വികാരമെന്നാണെങ്കിൽ സ്ത്രീയെയും. സ്ത്രീയുടെയും പുരുഷന്റെയും ശരീരപ്രകൃതിയും മാനസികാവസ്‌ ഥയും അവരേറ്റെടുക്കേണ്ട ധർമത്തിനനുസൃതമായ രീതിയിലാണ്‌ സംവിധ ​‍ാനിക്കപ്പെട്ടിരിക്കുന്നത്‌. ശാരീരിക പ്രകൃതിയെന്നു പറയുമ്പോൾ കേവലം ബാഹ്യമായ വ്യത്യാസങ്ങൾ മാത്രമല്ല വിവക്ഷിക്കുന്നത്‌. അസ്ഥിവ്യവ സ്ഥ മുതൽ പേശീവ്യവസ്ഥ വരെയുള്ള ആന്തരിക വ്യവസ്ഥകൾ പോലും ഓരോരുത്തർക്കും പ്രകൃത്യാ നിശ്ചയിക്കപ്പെട്ട ധർമത്തിനനുസൃ തമായ രീതിയിലാണുള്ളത്‌. പ്രസിദ്ധ ലൈംഗികശാസ്ത്രജ്ഞനായഹാ വ്ലോക്ക്‌ എല്ലിസിന്റെ `ആണ്‌ തന്റെ കൈവിരൽ തുമ്പുവരെ പുരുഷന ​‍ും സ്ത്രീ തന്റെ കാൽവിരൽ തുമ്പുവരെ പെണ്ണുമാണ്‌` എന്ന പ്രസി ദ്ധമായ അഭിപ്രായം നൂറുശതമാനം ശരിയാണെന്നുള്ളതാണ്‌ വസ്തുത. പുരുഷന്റെ എല്ലുകൾ അധ്വാനത്തിനു പറ്റിയ രീതിയിലുള്ളവയാണെ ങ്കിൽ സ്ത്രീയുടേത്‌ ഗർഭധാരണത്തിന്‌ അനുയോജ്യമായതാണ്‌. കഠിനാ ധ്വാനത്തിനാവശ്യമായ പേശികളാണ്‌ പുരുഷനുള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ്‌ സ്ത്രീ ശരീരത്തിലുള്ളത്‌. അ ധ്വാനത്തിന്‌ പറ്റിയ രീതിയിലുള്ള ആണിന്റെ കൈകൾ! ആലിംഗനത്തി ന്‌ പറ്റുന്ന പെണ്ണിന്റെ കൈകൾ...! ഇങ്ങനെ പോകുന്നു ശാരീരിക വ്യ ത്യാസങ്ങൾ. മാതൃത്വത്തിന്‌ പറ്റിയ രീതിയിൽ സ്ത്രീ ശരീരവും അധ്വാനത്തിന്‌ സാ ധിക്കുന്ന രൂപത്തിൽ പുരുഷശരീരവും സംവിധാനിക്കപ്പെട്ടപ്പോൾ അവര വരുടെ ധർമത്തിന്‌ അനുഗുണമായ മാനസിക ഗുണങ്ങളും അതിനോട നുന്ധിച്ച്‌ നൽകപ്പെട്ടിരിക്കുമല്ലോ. ദയയും വാൽസല്യവും ക്ഷിപ്രവൈ കാരികതയുമാണ്‌ സ്ത്രീ മനസ്സിന്റെ പ്രത്യേകതകൾ. അത്‌ വികാരപ്ര ധാനമാണ്‌. ശൈശവത്തിലും ബാല്യത്തിലും പെൺകുട്ടികൾ കാണിക്കു ന്ന ബൗദ്ധിക കഴിവുകൾ പോലും കൗമാരത്തോടെ മന്ദീഭവിക്കുന്നുവെ ന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. മാതൃത്വത്തിന്‌ തയാറാകുമ്പോൾ മ നസ്സും അതിനൊത്ത്‌ മാറുന്നുവെന്നർഥം. സ്ത്രീയുടെ മനസ്സിനെക്കുറി ച്ച്‌ വ്യവഹരിക്കുമ്പോൾ നമ്മുടെ മനസ്സിലോടിയെത്തുന്നതെന്താണ്‌? അലി വാർന്ന ഹൃദയം, അതിലോലമായ മനസ്സ്‌, പെട്ടെന്ന്‌ പ്രതികരിക്കുന്ന


പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്‌, നുരഞ്ഞുപൊങ്ങു ന്ന വൈകാരികത...ഇതെല്ലാംതന്നെ സ്ത്രീമനസ്സ്‌ വികാരപ്രധാനമാണെ ന്ന്‌ വ്യക്തമാക്കുന്നു. എന്നാൽ, പുരുഷമനസ്സിന്റെ അവസ്ഥയോ? ചി ന്തിച്ചുള്ള പ്രതികരണം, പാരുഷ്യത്തോടെയുള്ള പെരുമാറ്റം, അവധാനതയോ ടുകൂടിയുള്ളപ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവർത്തനം. ഇവ യാണ്‌ പുരുഷമനസ്സിന്റെ പ്രതി​‍ിംം. ഇവ വിചാരപ്രധാനമാണ്‌. അ ധ്വാനത്തിന്‌ പറ്റിയ രീതിയിൽ പുരുഷമനസ്സ്‌ സംവിധാനിക്കപ്പെട്ടിരിക്കു ന്നവെന്ന്‌ സാരം. (ഇത്‌ പൊതുവായ വിലയിരുത്തലാണ്‌. ഭരിക്കാനും നീതിന്യായം നട ത്താനും യുദ്ധം നയിക്കാനും ഭാരം ചുമക്കാനും കഠിനാധ്വാനം ചെയ്യാ നും കഴിയുന്ന സ്ത്രീകളില്ലേ? പാചകത്തിനും വാൽസല്യത്തോടെ ശിശു ക്കളെ പോറ്റുവാനും കുടുംഭരണത്തിനും പറ്റിയ പുരുഷന്മാരില്ലേ? `ഉണ്ട്‌` എന്നുതന്നെയാണുത്തരം. ഇത്‌ ചില അപവാദങ്ങൾ മാത്രമാണ്‌. അവർ പലപ്പോഴും ലൈംഗികമായി മാത്രമേ തങ്ങളുടെ ലിംഗത്തിലുള്ളവരിൽ ഉൾപ്പെടുകയുള്ളൂ. പെരുമാറ്റത്തിലും രീതിയിലും ധർമനിർവഹണത്തിലും എതിർലിംഗത്തിലുള്ളവരോടായിരിക്കും അവർക്ക്‌ അടുപ്പം) കുടുംത്തിന്റെ രക്ഷാധികാരത്തിന്‌ പുരുഷനെ പ്രാപ്തനാക്കുന്ന ത്‌ വിചാരത്തോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവാണ്‌. അവന്റെ ശാരീരിക ഘടന അവനിൽ അടിച്ചേൽപിച്ച ധർമ ത്തിന്റെ നിർവഹണമാണത്‌. അവൻ അധ്വാനിക്കണം, കുടുംത്തെ പോറ്റുവാനുള്ള സമ്പത്തുണ്ടാക്കണം -അവനിലാണ്‌ കുടുംബത്തിന്റെകൈ കാര്യകർതൃത്വം ഏൽപിക്കപ്പെട്ടിരിക്കുന്നത്‌. ആ സ്ഥാപനത്തിന്റെയും അതിലുൾപ്പെട്ടവരുടെയും ജീവിതച്ചെലവിനുവേണ്ടിയുള്ള ആസൂത്രണ വും ആ മാർഗത്തിലുള്ള സാമ്പത്തിക മേൽനോട്ടവും അവന്റെ ബാ ധ്യതയാക്കിത്തീർക്കുകയാണ്‌ ഈ കൈകാര്യകർതൃത്വം ചെയ്യുന്നത്‌. അതുകൊ ണ്ടാണ്‌ `പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാ കുന്നു`വെന്ന്‌ പറഞ്ഞതോടൊപ്പംതന്നെ അതിന്റെ കാരണമായി `മനുഷ്യ രിൽ ഒരു വിഭാഗത്തിന്‌ മറുവിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ്‌ നൽകിയതിലും അവരുടെ ധനം ചെലവഴിച്ചതിനാലുമാണിത്‌` (4: 34) എന്ന്‌ ഖുർആൻ എടുത്തുപറഞ്ഞത്​‍്‌. കുടുംത്തിന്റെ നിയന്ത്രണാ ധികാരം നൽകുക വഴി പുരുഷനുമേൽ ഒരു വലിയ ഉത്തരവാദിത്തമേൽ പിക്കുകയാണ്‌ ഖുർആൻ ചെയ്യുന്നതെന്ന്‌ പറയാൻ ഇതാണ്‌ കാരണം. സ്ത്രീയുടെ മേലും ഗൃഹഭരണത്തിൻമേലും പുരുഷൻ ഏകാധിപതിയാ യിരിക്കണമെന്നല്ല അവന്ന്‌ നിയന്ത്രണാധികാരം നൽകിയതുകൊണ്ട്‌വി വക്ഷിക്കുന്നത്‌. പരസ്പര സഹകരണവും കൂടിയാലോചനയുമുണ്ടാവു മ്പോഴേ നായകത്വം ജീവസ്സുറ്റതാവൂ. `സ്ത്രീകളുമായി നന്മയിൽ വർ ത്തിക്കണം` എന്ന ഖുർആനിക നിർദേശവും, `നിങ്ങളുടെ വീട്ടുകാരോട്‌ നന്നായി പെരുമാറുന്നവനാണ്‌ നിങ്ങളിൽ ഉത്തമൻ` എന്ന പ്രവാചകന്റെ ഉപദേശവും നായകത്വമേൽപിക്കപ്പെട്ട പുരുഷൻ സ്വീകരിക്കുമ്പോഴാൺസംതൃപ ​‍്തമായ കുടുംജീവിതം സംജാതമാവുക. `പുരുഷന്മാർക്ക്‌ സ്ത്രീകളേക്കാൾ ഒരു പദവിയുണ്ട്‌. (2:228) എന്നു ഖുർആൻ പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്‌. കുടുംത്തിന്റെ സാ മ്പത്തിക ഭാരമേറ്റെടുക്കുന്നതിലൂടെ കൈവരുന്ന പദവിയാണിത്‌. കുടും ബത്തിന്റെ രക്ഷാകർതൃത്വമാണ്‌ ആ പദവി. ഉയർന്ന ശമ്പളമുള്ള ഒരു വനിതക്ക്‌ കുടുംത്തിന്റെ നായകത്വം നൽ കിയെന്നുവെക്കുക. വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളിൽ കു ടുംസംരക്ഷണമെന്ന ഉത്തരവാദിത്വം തലയിലെത്തുന്നതിന്‌ മുമ്പ്‌ അത്‌ അവൾക്കൊരു പ്രയാസമായി അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാൽ, അവൾ ഗർഭിണിയും അമ്മയുമാവുമ്പോൾ നായകത്വത്തിന്റെ ഭാരം ചുമ ക്കാൻ അവൾക്ക്‌ കഴിയില്ല. പുരുഷനിൽ കുടുംനായകത്വമേൽപിക്കു ന്നതിലൂടെ ഖുർആൻ സ്ത്രീക്ക്‌ തണലേകുകയാണ്‌ ചെയ്തിട്ടുള്ളതെന്ന്സാ രം. സ്ത്രൈണതയെക്കുറിച്ചറിയുന്നവരൊന്നും ഇക്കാര്യത്തിൽ ഖുർ ആനിന്‌ എതിര്‌ നിൽക്കുകയില്ല.

സ്ത്രീകളെ കൃഷിസ്ഥലത്തോട്‌ ഉപമിക്കുന്ന ഖുർആൻ അവരെകേവലം ഉൽപാദനയന്ത്രമായിട്ടല്ലേ കാണുന്നത്‌?

`നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നി ങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക്‌ നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവു ന്നതാണ്‌` (2:223) എന്ന ഖുർആൻ സൂക്തമാണ്‌ ഇവിടെ വിമർശിക്ക പ്പെട്ടിരിക്കുന്നത്‌. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ അവളെ വെറുമൊരു ഉൽപാദനോപകരണം മാത്രമാക്കിയെന്നാണ്‌ ആക്ഷേപം. ഖുർആനിൽ ഒരുപാട്‌ ഉപമാലങ്കാരങ്ങളുണ്ട്‌. സ്ത്രീയെ കൃഷിയിട​‍േ ത്താടും വസ്ത്രത്തോടും ഉപമിക്കുന്നത്‌ അവയിൽ ചിലതുമാത്രം. ഉപമ കൾക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. ഓരോരുത്തർക്കും അവരുടെ മനോഗതംപേ ​‍ാലെ അവയെ വ്യാഖ്യാനിക്കാൻ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങൾ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്നോന്നതികളെയാണ്‌ പ്രതിഫലിപ്പി ക്കുക. കൃഷിസ്ഥലത്തോട്‌ ഭാര്യയെ ഉപമിച്ചതിനാൽ കൃഷിയിടം ചവിട്ടി


മെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത്‌ വിൽക്കു ന്നതുപോലെ സ്ത്രീയെ ഏതു സമയത്തും വിൽപന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ്‌ ഖുർ ആൻ പറയുന്നതെന്ന്‌ ഒരാൾക്ക്‌ വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമി ച്ചതിൽനിന്ന്‌ അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ്‌ ഖുർആൻ കൽപിക്കുന്നതെന്ന്‌ വ്യാഖ്യാനിക്കാനും സാധിക്കും. പക്ഷേ, ഈ വ്യാ ഖ്യാനങ്ങളെല്ലാം വ്യാഖ്യാതാക്കളുടെ മനോഗതിയെയും മുൻധാരണകളെ യുമല്ലാതെ മറ്റൊന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല എന്നല്ലോ മനഃശാസ്​‍്ര ത മതം. ഏതൊരു ഗ്രന്ഥത്തിലെയും ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കുവാൻ ആ ഗ്രന്ഥത്തിന്റെ ഇതിവൃത്തത്തെയും അത്‌ പ്രഖ്യാപിക്കുന്ന ആദർശ​‍െ ത്തയും അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും കുറിച്ച അടിസ്ഥാന വസ്തുതകൾ അറിയേണ്ടതുണ്ട്‌. `സ്ത്രീകൾക്ക്‌ ബാധ്യതയു ള്ളപോലെ അവകാശങ്ങളുമുണ്ട്‌` (2:228) എന്ന ഖുർആൻ സൂക്തം സ്ത്രീ പുരുഷന്ധത്തെക്കുറിച്ച അതിന്റെ വീക്ഷണത്തെ സംന്ധിച്ച അടി സ്ഥാനപരമായ അറിവ്‌ നൽകുന്നുണ്ട്‌. `ഭൂമിയിലെ വിഭവങ്ങള ​‍ിൽ ഉത്ത മമാണ്‌ സദ്‌വൃത്തയായ സ്ത്രീ` എന്ന പ്രവാചക വചനം ഇതിന്‌ അനു ബന്ധമായി സ്ഥിതി ചെയ്യുന്നു. ഈ അടിത്തറയിൽനിന്നുകൊണ്ട്‌ സ്‌ ത്രീയെക്കുറിച്ച ഉപമകൾ മനസ്സിലാക്കിയാലേ പ്രസ്തുത ഉപമകളുടെ സൗ ന്ദര്യം ആസ്വദിക്കാനാവൂ. സ്ത്രീയെ വസ്ത്രത്തോടുപമിച്ച ഖുർആൻ എന്താണ്‌ അർഥമാക്കുന്നത്‌? ശരീരവുമായി ഒട്ടിച്ചേർന്നുനിൽക്കുന്ന ഭൗതികമായി ഏറ്റവും അടുത്ത വസ്‌ തുവാണ്‌ വസ്ത്രം. അത്‌ അന്യൻ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെമറ ച്ചുവെക്കുന്നു. കാലാവസ്ഥയുടെ അസുഖകരമായ അവസ്ഥകളിൽനി ന്ന്‌ ശരീരത്തെ സംരക്ഷിക്കുന്നത്‌ വസ്ത്രമാണ്‌. മനുഷ്യന്റെ അന്തസ്സി​‍െ ന്റ പ്രകടനവും വസ്ത്രത്തിൽ കുടികൊള്ളുന്നു. സൗന്ദര്യവും ആനന്ദ വും വർധിപ്പിക്കുന്നതിനും വസ്ത്രം ഉപയോഗിക്കുന്നു. സർവോപരി ഒരാളു ടെ സംസ്കാരത്തിന്റെ പ്രകടനമാണ്‌ വസ്ത്രം. ഖുർആൻ സ്ത്രീയെ പുരുഷന്റെ വസ്ത്രമായി മാത്രമല്ല പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്‌. `അവർ നിങ്ങൾക്കൊരു വസ്ത്രമാണ്‌, നിങ്ങൾ അവർ ക്കും ഒരു വസ്ത്രമാണ്‌` (2:187) എന്നാണ്‌ ഖുർആൻ പറയുന്നത്‌. ഖുർആ നിന്റെ ഉപമ എത്ര സുന്ദരം! കൃത്യം. പരസ്പരം വസ്ത്രമാകാതിരിക്കു ന്നതല്ലേ ഇന്നത്തെ കുടുംപ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണം? സ്ത്രീയെ കൃഷിയിടത്തോടും പുരുഷനെ കൃഷിക്കാരനോടും ഉപമി ച്ച ഖുർആൻ എന്താണ്‌ അർഥമാക്കിയിരിക്കുന്നത്‌? കൃഷിയിടവും കൃഷി ക്കാരനും തമ്മിലുള്ള ബന്ധമറിയാൻ കൃഷിക്കാരനോടുതന്നെ ചോദിക്ക ണം. കൃഷിയിടത്തിനുവേണ്ടി മരിക്കാൻ സന്നദ്ധനാണവൻ. മണ്ണെന്ന്‌ കേൾ ക്കുമ്പോൾ അയാൾ വികാരതരളിതനാവും. കൃഷിഭൂമിയുടെ നിയമത്തെ ക്കുറിച്ച്‌ അറിയുന്നവനാണവൻ. സ്വന്തം കൃഷിയിടത്തിൽ അന്യനെ വി ത്തിടാൻ അയാൾ അനുവദിക്കുകയില്ല. അപരന്റെ കൃഷി സ്ഥലത്ത്‌ വി ത്തിറക്കാൻ അയാളൊട്ട്‌ മുതിരുകയുമില്ല. കൃഷിഭൂമി പാഴാക്കരുത്‌. തരിശി ടരുത്‌. വളമിടണം. ജലസേചനം ചെയ്യണം. മണ്ണിന്റെ ഗുണം കൂട്ട ണം. മണ്ണൊലിപ്പ്‌ തടയണം. `നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാ ണ്‌` (2:223) എന്ന ഖുർആനികാധ്യാപനം ശ്രവിക്കുന്ന കർഷകന്‌ പെ ണ്ണിനെ കേവലം ഒരു ഉൽപാദനയന്ത്രമായി കാണാൻ കഴിയില്ല. കൃഷിയി ടവും കർഷകനും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാ ത്തവർക്ക്‌ ഈ ഉപമ ആസ്വദിക്കാൻ കഴിയില്ല. എന്നാൽ കൃഷിക്കാര​‍െ ന്റ സ്ഥിതി അതല്ല. അവൻ പ്രസ്തുത ഉപമയുടെ അർഥം മനസ്സിലാ ക്കുന്നു. സൗന്ദര്യമുൾക്കൊള്ളുന്നു. ഖുർആൻ സംസാരിക്കുന്നത്‌ പച്ചയായ മനുഷ്യരോടാണ്‌; സാങ്കൽപിക ലോകത്ത്‌ ബുദ്ധി വ്യായാമം ചെയ്യു ന്ന `ജീവി`കളോടല്ലെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്‌. സ്ത്രീയെ കൃഷിയിടത്തോടുപമിച്ച ഖുർആനിക സൂക്തത്തിന്റെ അവ തരണ പശ്ചാത്തലംകൂടി മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. സ്ത്രീ കളുമായി ലൈംഗികന്ധം പുലർത്തുന്നത്‌ ചില പ്രത്യേക രീതികളിലാ യിരുന്നാൽ അത്‌ പാപമാണെന്നും ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു തകരാറുണ്ടാവുമെന്നുമുള്ള അന്ധവിശ്വാസങ്ങൾ മദീനയിലെ യഹൂദർ ക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ച്‌ അനുചരന്മാർ പ്രവാചകനോ ട്‌ (സ) ചോദിച്ചു: അപ്പോഴാണ്‌ ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതെ ന്നാണ്‌ പ ല ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. `നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛി ക്കുന്ന വിധം നിങ്ങളുടെ കൃഷിസ്ഥലത്തു ചെല്ലുക` എന്ന സൂക്തത്തി​‍െ ന്റ വിവക്ഷ ഈ പശ്ചാത്തലം വെച്ചുകൊണ്ട്‌ മനസ്സിലാക്കുന്നത്‌ തെ റ്റിദ്ധാരണ നീങ്ങാൻ സഹായകമാവും. കൃഷിയിടത്തിലേക്ക്‌ പല മാർഗ ങ്ങളുപയോഗിച്ച്‌ കടന്നുചെല്ലുന്ന കൃഷിക്കാരനെപ്പോലെ ലൈംഗിക ന്ധത്തിൽ വ്യത്യസ്ത മാർഗങ്ങളുപയോഗിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ലെ ന്നാണ്‌ ഖുർആൻ ഇവിടെ പഠിപ്പിക്കുന്നത്‌. കൃഷി സ്ഥലത്തുതന്നെയാ ണ്‌ വിത്തുവിതക്കുന്നതെന്ന്‌ ഉറപ്പുവരുത്തണമെന്നുമാത്രം. ലൈംഗിക ന്ധം കേവലം വൈകാരികാനുഭൂതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളത


ല്ല എന്നും മനുഷ്യവംശത്തിന്റെ നിലനിൽപിനുതന്നെ നിദാനമായിട്ടുള്ള പ്രത്യുൽപാദനം അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണെന്നുകൂടി പഠിപ്പി ക്കുകയാണ്‌ ഖുർആൻ ഈ സൂക്തത്തിലൂടെ ചെയ്യുന്നത്‌.

ബഹുഭാര്യത്വമനുവദിക്കുക വഴി ഖുർആൻ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുകയല്ലേ ചെയ്തിരിക്കുന്നത്‌?

ബഹുഭാര്യത്വത്തെക്കുറിച്ച്‌ പറയുമ്പോൾ പ്രഥമമായി മനസ്സിലാക്കേ ണ്ടത്‌ അത്‌ ഖുർആനോ ഇസ്ലാമോ കൊണ്ടുവന്ന ഒരു സമ്പ്രദായമല്ലെ ന്ന വസ്തുതയാണ്‌. പുരാതന സംസ്കാരങ്ങളിൽ പൊതുവായി കാണ​‍െ പ്പട്ടിരുന്ന ഒരു സമ്പ്രദായമാണത്‌. എൻസൈക്ളോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത്‌ കാണുക: `പൗരാണിക നാഗരികതയിൽ അധിക സമൂഹ ങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാൻ കഴിയും. നിയമാനുസൃതമായ ഭാര്യക്കു പുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്ന ചൈനയിൽ അത്‌ സദാചാരത്തിനോ മാന്യതയ്ക്കോ വിരുദ്ധ മായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്ര ദായം ജപ്പാനിൽ 1880 വരെ നിലനിന്നിരുന്നു. പുരാതന ഈജിപ്തിൽ ബ ഹുഭാര്യത്വത്തിന്‌ അനുമതിയുണ്ടായിരുന്നുവെങ്കിലും അത്‌ സർവസാധാര ണമായിരുന്നില്ല. രാജാക്കന്മാർക്കിടയിൽ അത്‌ പതിവായിരുന്നു താനും“ (​‍്​‍ീഹ. ഃ​‍്ശശശ ​‍ുമഴല 188) റോമക്കാർക്കിടയിൽ ഒരു പ്രത്യേക കാലഘട്ടത്തിലൊഴിച്ച്‌ എല്ലാ പൗരാ ണിക സമൂഹങ്ങളിലും ബഹുഭാര്യത്വം സാർവത്രികമായിരുന്നുവെന്നാ ണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. മധ്യാഫ്രിക്കയിലും ആസ്ട്രേലിയയിലു ള്ള ചില സമൂഹങ്ങളിൽ ധനികരായവർ വിവാഹപ്രായമെത്തിയ പെൺ കുട്ടികളെ സ്വന്തം ഭാര്യമാരാക്കാൻ മൽസരിച്ചിരുന്നുവത്രേ. അവിടങ്ങളിലെ യുവാക്കൾ ഇക്കാരണത്താൽ വിവാഹം ചെയ്യാനാവാതെ പ്രയാസ​‍െ പ്പട്ടിരുന്നുവെന്നും പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്നിമാ രെ വിവാഹം കഴിക്കുകയായിരുന്നു പലരും ചെയ്തിരുന്നതെന്നുമാണ്മന സ്സിലാക്കാൻ കഴിയുന്നത്‌. സിം​‍ാ​‍്‌വേയിലെ മോണോമട്ടാവോ രാ ജാക്കന്മാർക്ക്‌ മൂവായിരത്തോളം ഭാര്യമാരുണ്ടായിരുന്നുവത്രേ. സൈരേയി ലെ ബകു​‍ാ, ബകേത്തേ വർഗങ്ങളുടെ തലവന്മാർക്കായിരുന്നു ഏറ്റ വും കൂടുതൽ ഭാര്യമാരുണ്ടായിരുന്നത്‌ എന്നാണ്‌ ഗിന്നസ്‌ ബുക്കിന്റ വില യിരുത്തൽ. അവർക്ക്‌ നൂറുകണക്കിന്‌ ഭാര്യമാരുണ്ടായിരുന്നുവത്രെ! ബ്ൾ പഴയനിയമത്തിലെ പല പ്രവാചകന്മാർക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. യഹൂദ സമുദായത്തിന്റെ ആദർശപിതാവ്‌ എ ന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന്‌ സാറായ്‌, ഹാഗാർ എന്നീ ര ണ്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന്‌ ഉൽപത്തി പുസ്തകം (16:1-3) വ്യക്‌ തമാക്കുന്നു. സാറയുടെ മരണശേഷം അദ്ദേഹം കെതൂറയെന്നവളെയുംവി വാഹം കഴി ച്ചുവെന്നും ഇതുകൂടാതെ അനേകം ഉപഭാര്യമാരും അദ്ദേ ഹത്തിനുണ്ടായിരുന്നുവെന്നും ബ്ളിൽ കാണാം (ഉൽപത്തി 25:1-6) . ഇസ്രായേൽ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോ​‍ിന്‌ ലേയാ (ഉൽപത്തി 29:21), ലാബാൻ (29:29), ബിൽഹാ (30:4), സിൽവാ (30:9) എ ന്നീ നാലു ഭാര്യമാരുണ്ടായിരുന്നു. സങ്കീർത്തനകർത്താവായി അറിയപ്പെ ടുന്ന ദാവീദിനാവട്ടെ മീകൽ (1 ശാമുവേൽ 18:28), ബത്ശേ (2 ശാമുവേ ൽ 11:27), അ​‍ീനോവം (2 ശാമുവേൽ 3:3) അ​‍ിഗായാൽ, മാക്‌യ്‌, ഹഗ്ഗീതി, അ​‍ീതാൽ, എഗ്ളായ്‌, (2 ശാമുവേൽ 3:4-5) തുടങ്ങി അനേകം ഭാര്യമാരുണ്ടായിരുന്നതായി കാണാൻ കഴിയും. അദ്ദേഹത്തിന്റെ പുത്ര നും സുഭാഷിതങ്ങളുടെ കർത്താവുമായ സോളമനാകട്ടെ എഴുന്നൂറു ഭാര്യ മാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാർ 11: 3) പലരുടെയും മഹത്വമായി പഴയ നിയമം പറയുന്നത്‌ തന്നെ `അവർക്ക്‌ അനേകം ഭാര്യമാരും പുത്രന്മാരുമുണ്ടായിരുന്നു`വെന്നാണ്‌ (1 ദിനവൃത്താ ന്തം 7:3). പഴയ നിയമകാലത്ത്‌ ബഹുഭാര്യത്വം സർവസാധാരണമായിരു ന്നുവെന്നാണല്ലോ ഇവ കാണിക്കുന്നത്‌. യഹൂദമതത്തിന്റെ തുടർച്ചയായി വന്ന ക്രിസ്തുമതവും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന്‌ വിധിച്ചതായി ആദ്യകാല രേഖകളിലൊന്നും കാണു ന്നില്ല. സുവിശേഷങ്ങളിലോ പ്രവൃത്തി പുസ്തകത്തിലോ വെളിപാടു പുസ്‌ തകത്തിലോ അജപാലക ലേഖനങ്ങളിലോ പൗലോസിന്റെ എഴുത്തു കളിൽ പോലുമോ ബഹുഭാര്യത്വത്തെ നിരോധിക്കുന്ന ഒരു വചനം പോലും കാണാൻ കഴിയില്ല. എന്നാൽ, പൗലോസിന്റെ ലേഖനങ്ങളിൽ പൊ തുവെ വിവാഹത്തെ തന്നെ പ്രോൽസാഹിപ്പിക്കാത്ത നിലപാടാണുള്ള ത്‌. `വിവാഹം കഴിക്കാതിരിക്കുന്നുവെങ്കിൽ ഏറെ നല്ലത്‌` (1 കൊരിന്ത്യർ 7:38) എന്നു പഠിപ്പിച്ച പൗലോസിന്റെ അനുയായികൾ സന്യാസത്തിൻപ്രേ രിപ്പിക്കുകയും അതു സാധ്യമല്ലാത്തവർ ഒരൊറ്റ ഭാര്യയെ മാത്രം വേൾ ക്കട്ടെയെന്ന തത്ത്വത്തിലെത്തിച്ചേരുകയുമാണുണ്ടായത്‌. എന്നാൽ, ഇതിനെതിരെയുള്ള നീക്കങ്ങളും ക്രൈസ്തവ സമൂഹത്തിലു ണ്ടായിട്ടുണ്ട്‌. അമേരിക്കയിലെ മെർമോണുകൾ ബഹുഭാര്യത്വത്തിനനു കൂലമായി വാദിച്ചവരായിരുന്നു. യേശുക്രിസ്തു വിവാഹം ചെയ്തിരുന്നുവെ ന്നും അദ്ദേഹത്തിന്‌ അനേകം ഭാര്യമാരുണ്ടായിരുന്നുവെന്നും അവർ

വാദിച്ചു. ഉയിർത്തെഴുന്നേൽപിനുശേഷം മഗ്ദലനമറിയം, സലോമി തുട ങ്ങിയ സ്ത്രീകൾക്കാണ്‌ ക്രിസ്തു പ്രത്യക്ഷപ്പെട്ടതെന്നും തന്റെ അപ്പോസ്‌ തലന്മാരെക്കാൾ അദ്ദേഹത്തിന്‌ അടുപ്പമുണ്ടായിരുന്നത്‌ ഈ സ്ത്രീകളോ ടായിരുന്നുവെന്നാണ്‌ ഇതു കാണിക്കുന്നതെന്നും അവർ യേശുവി​‍െൻ റ ഭാര്യമാരായിരിക്കാനാണ്‌ സാധ്യതയെന്നുമാണ്‌ അവർ സമർഥിച്ചത്‌. ആദ്യകാലത്ത്‌ ബഹുഭാര്യത്വം അനുവദനീയമാണെന്നുതന്നെയായിരുന്നു​‍്രൈ കസ്തവ വീക്ഷണം. എൻസൈക്ളോപീഡിയ ബ്രിട്ടാണിക്കയിൽ ഇ ക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. `ബഹുഭാര്യത്വം മധ്യകാലത്ത്‌ ക്രൈസ്തവസ ഭയിൽ അംഗീകരിക്കപ്പെട്ടിരുന്നു. നിയമാനുസൃതമായി അത്‌ നിലനിന്നിരു ന്നു. പതിനാറാം നൂറ്റാണ്ടിന്റെ നടുവിൽവരെ മതവും രാജ്യവും അ നുവദിച്ചതിനാൽ നിയമാനുസൃതമായിത്തന്നെ പലയിടങ്ങളിലും അത്‌ നിലനിന്നിരുന്നു. (ഢീഹ തകഢ ​‍ുമഴല:950) ഭാരതത്തിലാകട്ടെ ഋഗ്വേദകാലം മുതൽതന്നെ ഒന്നിലലധികം സ്ത്രീ കളെ ഭാര്യമാരായിവെക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാൻ കഴിയും. ഋഗ്വേദത്തിലെ പ്രധാന ദേവനായ ഇന്ദ്രന്‌ ഒന്നിലധികം ഭാര്യമാ രുണ്ടായിരുന്നുവെന്നാണ്‌ മനസ്സിലാവുന്നത്‌. ഇന്ദ്രപത്നിമാരിൽ പ്രധാ നിയായിരുന്ന ഇന്ദ്രാണിയുടേതായി ഒരു സൂക്തമുണ്ട്‌ (ഋഗ്വേദം 10-​‍ാം മ ണ്ഡലം 17-​‍ാം സൂക്തം). പ്രസ്തുത സൂക്തത്തിലെ പ്രധാന പ്രതിപാ ദ്യം സപത്നീമർദനത്തിനുള്ള മന്ത്രമാണ്‌. സപത്നിയോട്‌ രാജാവിനുള്ള പ്രേമം നശിപ്പിച്ച്‌ തന്നിലേക്ക്‌ ആകർഷിക്കാനുള്ള മന്ത്രമാണത്‌. ഇതിൽ നിന്ന്‌ വേദകാലത്ത്‌ ബഹുഭാര്യത്വം സാർവത്രികമായിരുന്നുവെന്ന്‌ മന സ്സിലാക്കാനാവും. ഇതിഹാസകാലത്തും ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നു. രാമായ ണത്തിലെ നായകനായ ശ്രീരാമന്റെ പിതാവായിരുന്ന ദശരഥന്‌ കൗസ ല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു ഭാര്യമാരുണ്ടായിരുന്ന കാര്യംസു വിദിതമാണല്ലോ. മഹാഭാരതത്തിലെ നായകനായ ശ്രീകൃഷ്ണനാക​‍െ ട്ട പതിനാറായിരത്തി എട്ട്‌ ഭാര്യമാരുണ്ടായിരുന്നുവെന്നാണ്‌ പുരാണങ്ങൾ പറയുന്നത്‌.. രുക്മിണി, ജാം വതി, സത്യഭാമ, കാളിന്ദി, മിത്രവന്ദ, സരസ്വതി, കൈകേയി, ലക്ഷ്മണ എന്നീ എട്ടുപേരും നാരകാസുരന്റെ പതി നാറായിരം പുത്രിമാരുമായിരുന്നു ശ്രീകൃഷ്ണ ഭാര്യമാർ. സ്മൃതികാലമായപ്പോഴേക്കും ബഹുഭാര്യത്വ സമ്പ്രദായവും ജാതീയമാ യ അടിസ്ഥാനത്തിലായി മാറി. ബ്രാഹ്മണന്‌ മൂന്നും ക്ഷത്രിയന്‌ രണ്ടുംവൈ ശ്യനും ശൂദ്രനും ഓരോന്നും ഭാര്യമാരാകാമെന്നാണ്‌ യാജ്ഞവൽ ക്യസ്മൃതിയുടെ നിയമം. തിസ്വോവർണാനു പൂർവ്യേണ ദ്വോ തഥൈകാ യഥാക്രമം ബ്രാഹ്മണ ക്ഷത്രിയ വിശാം ഭാര്യാ സ്വാ ശൂദ്രജന്മനഃ (യാജ്ഞവൽക്യസ്മൃതി 1:57) (വർണക്രമമനുസരിച്ച്‌ ബ്രാഹ്മണന്‌ മൂന്നും ക്ഷത്രിയന്‌ രണ്ടും വൈശ്യന ​‍്‌ ഒന്നും ഭാര്യമാരാകാം. ശൂദ്രന്‌ സ്വജാതിയിൽ നിന്നുമാത്രമേ വിവാഹം പാടുള്ളൂ) ഏകപത്നീവ്രതം നിലനിൽക്കുന്നുവെന്നവകാശപ്പെടുന്ന ആധുനികസമൂ ഹങ്ങളിലും ഒന്നിലധികം സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേർ പ്പെടുന്ന സമ്പ്രദായം സാർവത്രികമാണെന്നതാണ്‌ വസ്തുത. അതിന്‌ പലവിധ ഓമനപ്പേരുകൾ നൽകുന്നുവെന്നു മാത്രമെയുള്ളൂ. `പബ്ളിക്‌ റിലേഷ ൻസി`ൽ ഏർപ്പെട്ടിരിക്കുന്ന കാൾഗേളുകളിൽ പണക്കാരൻ ലൈംഗി കദാഹം ശമിപ്പിക്കുമ്പോൾ വേശ്യാതെരുവുകളിലാണ്‌ സാധാരണക്കാരൻ സമാധാനം കണ്ടെത്തുന്നത്‌ എന്ന വ്യത്യാസമേയുള്ളൂ. പലതരം പേരുകളി ൽ വിളിക്കപ്പെടുന്ന അഭിസാരികകളെ ഒരു പ്രാവശ്യമെങ്കിലും സമീപി ക്കാത്തവർ ആധുനിക സമൂഹത്തിൽ വളരെ വിരളമാണെന്നാണ്‌ പഠന ങ്ങൾ കാണിക്കുന്നത്‌. അതൊരു തെറ്റായി ആധുനിക സമൂഹം കാണു​‍േ ന്നയില്ല. ഇവ കൂടാതെതന്നെ സമൂഹത്തിലെ ഉന്നതരിൽ നടക്കുന്ന ഭാര്യാവി​‍്ര കയം (ംശളല ​‍െംമുശിഴ), സംഘരതി (ഴൃ​‍ീ​‍ൗ​‍ു ലെഃ ​‍ീ​‍ൃ റമശ​‍്യെ രവമശി) തുടങ്ങിയലൈം ഗിക വൈകൃതങ്ങളും വർധിച്ചുവരികയാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കു ന്നവരിൽ പലരും ഇത്തരം ലൈംഗികന്ധങ്ങളുടെ അടിമകളാണെന്ന താണ്‌ വാസ്തവം. ഭാര്യയായ ജെന്നിയെ കൂടാതെ ഹെലനയെന്ന വെപ്പാട്ടിയുമായി മാർ ക്സ്‌ പുലർത്തിയിരുന്ന ലൈംഗികന്ധം ഒരു യാദൃശ്ചിക സംഭവമായി കാണുന്ന രീതി ശരിയല്ല. യുക്തിവാദി ദാർശനികനായിരുന്ന ബെർട്രൻഡ്‌റ സ്സലിന്‌ നാലു ഭാര്യമാരുണ്ടായിരുന്നുവെന്നും മകന്റെ ഭാര്യയായ സൂസന ടക്കം മറ്റു പല സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നുവെന്നുമുള്ള വസ്തുതകൾ നൽകുന്ന പാഠത്തോട്‌ മുഖം തിരിഞ്ഞുനിൽക്കുന്നതുകൊ ണ്ട്‌ കാര്യമില്ല. അവ തെളിയിക്കുന്ന യാഥാർഥ്യത്തോട്‌ ക്രിയാത്മകവുംവ സ്തുനിഷ്ഠവുമായി സംവദിക്കാൻ നമുക്കു കഴിയണം. അപ്പോൾ മന സ്സിലാവും, ഏകഭാര്യത്വം ചില വ്യക്തികളുടെയെങ്കിലും സ്വാഭാവികവും പ്രകൃതിപരവുമായ ദാഹം തീർക്കാൻ പര്യാപ്തമായ സമ്പ്രദായമല്ലെന്ന്‌. ഈ സത്യത്തിന്‌ നേരെ കണ്ണടച്ചുകൊണ്ട്‌ ബഹുഭാര്യത്വമെന്ന പ്രശ്നം

ചർച്ച ചെയ്യുന്നത്‌ വെറുതെയാണ്‌. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നു. പ്രസ്തുത അനുവാദത്തി​‍െ ന്റ സൂക്തം ഇങ്ങനെയാണ്‌: “അനാഥകളുടെ കാര്യത്തിൽ നിങ്ങൾക്ക്‌ നീതിപാലിക്കാനാവില്ലെന്ന്‌ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള സ്ത്രീകളിൽനിന്ന്‌ര ണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാൽ, നീതി പുലർത്താനാവില്ലെന്ന്‌ നിങ്ങൾ ആശങ്കിക്കുന്നുവെങ്കിൽ ഒന്നേ പാടു ള്ളൂ” (4:3). ലോകത്തെ മറ്റു സമൂഹങ്ങളിലേതുപോലെതന്നെ, പലപ്പോഴും മറ്റുസമൂ ഹങ്ങളെ കവച്ചുവെക്കുന്ന രീതിയിൽ ബഹുഭാര്യത്വം അറ്യേയിൽ നിലവിലുണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യ ത്തിൽ അറികൾക്കിടയിൽ നിലനിന്നിരുന്നത്‌. ഇതിനൊരു നിയന്ത്ര ണമുണ്ടാക്കുകയും നാലിൽ പരിമിതിപ്പെടുത്തുകയുമാണ്‌ ഖുർആൻ ചെയ്‌ തത്‌. പല പ്രവാചകാനുചരന്മാർക്കും ഇസ്ലാം ആശ്ളേഷിക്കുന്നതിനുമു മ്പ്‌ ഒരുപാട്‌ ഭാര്യമാരുണ്ടായിരുന്നുവെന്ന വസ്തുത അറ്യേൻ സമൂഹ ത്തിൽ ഭാര്യമാരുടെ എണ്ണത്തിന്‌ യാതൊരു പരിധിയുമുണ്ടായിരുന്നി​‍െ ല്ലന്ന്‌ വ്യക്തമാക്കുന്നതാണ്‌. ഗീലാനു​‍്നു സൽമത്തുസ്സക്കഫിക്ക്‌ പ ത്തുഭാര്യമാരുണ്ടായിരുന്നു. അമീറത്തുൽ അസദിക്ക്‌ എട്ട്‌ ഭാര്യമാരും നൗ ഫലു​‍്നു മുആവിയത്തുദ്ദയ്‌ലമിക്ക്‌ അഞ്ച്‌ ഭാര്യമാരുമുണ്ടായിരുന്നു ഇസ്‌ ലാം സ്വീകരിക്കുന്ന സമയത്ത്‌ ഇഷ്ടമുള്ള നാലു ഭാര്യമാരെ നിലനിർ ത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ്‌ പ്രവാചകൻ (സ) അവരോടാവശ്യ പ്പെട്ടത്‌. കൈയും കണക്കുമില്ലാതെ എത്രയും ഭാര്യമാരെ വെച്ചുകൊ ണ്ടിരിക്കാമെന്ന അവസ്ഥ നിലനിന്നിരുന്ന സമൂഹത്തിലാണ്‌ നീതി പുല ർത്താനാവുമെങ്കിൽ നാലു വരെ ആകാമെന്നും അതിനാവില്ലെങ്കിൽ ഒ ന്നു മാത്രം മതിയെന്നുമുള്ള നിയമം കൊണ്ടുവന്നതെന്ന്‌ സാരം. അനിവാര്യമെന്നു തോന്നുന്നുവെങ്കിൽ ഒന്നിലധികം ഭാര്യമാരെ സ്വീ കരിക്കാൻ ഖുർആൻ അനുവാദം നൽകുന്നു. അവർക്കിടയിൽ നീതി പാലി ക്കണമെന്ന നിന്ധനയോടെ. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ ആധുനികത വിലക്കു ന്നു. നിയമാനുസൃതം ഒരു ഭാര്യ മാത്രമേ പാടുള്ളുവെന്ന്‌ വിലക്കുമ്പോൾ തന്നെ കാൾഗേളുകളുമായോ മറ്റോ ബന്ധം പുലർത്തുന്നതിൽ അത്‌യാ തൊരു തെറ്റും കാണുന്നില്ല. ഏതാണ്‌ സ്ത്രീകൾക്ക്‌ ഹിതകരമായ നിയമം? വിവാഹേതര ബന്ധങ്ങൾ, അതിന്‌ എന്ത്‌ പേരിട്ട്‌ വിളിച്ചാലും ഇസ്ലാം അംഗീകരിക്കുന്നില്ല-വെറുക്കുന്നു എന്ന വസ്തുതയുടെ അടിത്തറയി ൽനിന്നുകൊണ്ടാണ്‌ നാം ഈ പ്രശ്നത്തെ പരിശോധിക്കേണ്ടത്‌. ഇസ്ലാ മികമായ ഭരണക്രമം നിലനിൽക്കുന്ന രാഷ്ട്രത്തിലാണെങ്കിൽ വ്യഭിചരി ച്ചവർക്ക്‌-നാല്‌ ദൃക്സാക്ഷികളുടെ സാക്ഷ്യം കൊണ്ട്‌ കുറ്റം തെളി ഞ്ഞാൽ-വിവാഹിതരല്ലെങ്കിൽ നൂറ്‌ അടിയും വിവാഹിതരെങ്കിൽ മരണംവ രെ കല്ലേറും ലഭിക്കും. വിവാഹത്തിന്‌ പുറത്തുള്ള ലൈംഗിക ബന്ധ ത്തെ ഇസ്ലാം എന്തുമാത്രം വെറുക്കുന്നുവെന്ന്‌ ഈ ശിക്ഷകൾ വ്യക്‌ തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തി​‍െ ന്റ തകർച്ചക്കും അതുവഴി ധാർമിക തകർച്ചക്കും വ്യഭിചാരം നിമിത്ത മാവുമെന്നാണ്‌ ഇസ്ലാമിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ സദാചാര നിഷ്ഠമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദർശനത്തിന്‌ അത്‌ പൂർണമായി ഇല്ലാതാക്കുവാനാശ്യമായ നിയമങ്ങൾ ആവിഷ്കരിക്കേണ്ടിവരുന്നത്‌ സ്വാഭാവികമാണ്‌. അതോടൊപ്പം മനുഷ്യ പ്രകൃതിക്ക്‌ ഇണങ്ങുന്ന നിയമങ്ങളിൽ വികാരപൂർത്തീകരണമെന്ന ജൈവി ക ആവശ്യം നിർവഹിക്കുവാനുള്ള മാർഗങ്ങൾ ഉണ്ടാകുകയും വേണം. ഇവിടെയാണ്‌ ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മന സ്സിലാക്കാനാവുന്നത്‌. സദാചാരനിഷ്ഠമായ ഒരു സമൂഹത്തിൽ ബഹുഭാര്യത്വം അനിവാര്യമാ കുന്ന വൈയക്തികവും സാമൂഹികവുമായ അവസ്ഥകളുണ്ട്‌. വ്യക്‌ തിപരമായ അവസ്ഥകളെ ഇങ്ങനെ സംക്ഷേപിക്കാം: ഒന്ന്‌-പുരുഷന്റെ ലൈംഗികാസക്തി: ചില പുരുഷന്മാർക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങൾക്ക്‌ ഒരു സ്ത്രീ മതിയാകാതെ വരുന്ന സാഹചര്യങ്ങളുണ്ടെന്നത്‌ നിഷേധിക്കാനാവാത്ത വസ്തുതയാണ്‌. സ്ത്രീയു ടെ ആർത്തവകാലം, പ്രസവകാലം തുടങ്ങിയ കാലയളവുകളിൽ ലൈം ഗികന്ധം അസാധ്യമാണല്ലോ. ഇത്തരം അവസ്ഥകളിൽ ലൈംഗികവി കാരം നിയന്ത്രിക്കാൻ കഴിയാത്തവരുണ്ടാകാം. ബഹുഭാര്യത്വം അല്ലെ ങ്കിൽ വ്യഭിചാരമാണ്‌ അത്തരം ആളുകൾക്ക്‌ മുന്നിലുള്ള മാർഗം. രണ്ട്‌-ഭാര്യയുടെ ലൈംഗികശേഷിയില്ലായ്മ: സ്ത്രീകളിലെ ലൈംഗി കശേഷിക്കുറവ്‌ ചിലപ്പോൾ ചികിൽസിച്ചുമാറ്റാൻ കഴിയാത്തതാവാം. ഏതു തരം ശേഷിക്കുറവാണെങ്കിലും അതു നിലനിൽക്കുന്ന കാലയളവിൽ പുരുഷന്‌ വികാരശമനത്തിന്‌ മാർഗം വേണമെന്നാണ്‌ പ്രകൃതിയുടെ താൽ പര്യം. ഒന്നുകിൽ ബഹുഭാര്യത്വം അല്ലെങ്കിൽ വ്യഭിചാരം. അതുമല്ലെങ്കിൽ

വിവാഹമോചനം. ഇങ്ങനെ മൂന്നു മാർഗങ്ങളുണ്ട്‌ പുരുഷനു മുമ്പിൽ. വ്യ ഭിചാരം അധാർമികമാണ്‌. വിവാഹമോചനം അനുവദനീയമെങ്കിലും കഴി യുന്നത്ര ഒഴിവാക്കാൻ ശ്രമിക്കേണ്ട കാര്യമാണ്‌. ഇത്തരം ഒരവസ്ഥയിൽ ബഹുഭാര്യത്വമാണ്‌ ഏറ്റവും കരണീയമായിട്ടുള്ളത്‌. മൂന്ന്‌-ഭാര്യയുടെ വന്ധ്യത: ഭാര്യ വന്ധ്യയാണെങ്കിൽ പുരുഷനു മുമ്പിൽ മൂന്നു മാർഗങ്ങളുണ്ട്‌. ഒന്ന്‌. ജീവിതകാലം മുഴുവൻ കുട്ടികളില്ലാതെ ജീവി ക്കുക. രണ്ട്‌. വന്ധ്യയായ സ്ത്രീയെ വിവാഹമോചനം ചെയ്തുകൊ ണ്ട്‌ മറ്റൊരുത്തിയെ വേൾക്കുക. മൂന്ന്‌. വന്ധ്യയായ സ്ത്രീയെ നിലനിർ ത്തിക്കൊണ്ടുതന്നെ മറ്റൊരുത്തിയെ വിവാഹം ചെയ്യുക. ഒന്നാമത്തെ പരിഹാരം സ്വന്തത്തോടുചെയ്യുന്ന ക്രൂരതയാണ്‌. രണ്ടാമ ത്തേത്‌ ഭാര്യയോടുള്ള ക്രൂരതയും: അവർ ചെയ്ത തെറ്റുകൊണ്ടല്ലോ അവർ വന്ധ്യയായിത്തീർന്നത്‌. മൂന്നാമത്തെ നിർദേശമാണ്‌ മാനവികം. അതുവഴി ഭർത്താവിന്റെ കുഞ്ഞുങ്ങളെ തന്റേതെന്നവണ്ണം വളർത്തി​‍െ ക്കാണ്ട്‌ സായൂജ്യമണിയാൻ വന്ധ്യയായ സ്ത്രീക്കും അവസരം ലഭി ക്കുന്നു. അങ്ങനെ മാതൃത്വത്തിന്റെ ദാഹം ശമിപ്പിക്കുവാൻ അവൾക്കുംസാധ ​‍ിക്കുന്നു. നാല്‌-ഭാര്യയുടെ മാറാവ്യാധി: ചില രോഗങ്ങൾ ലൈംഗികന്ധത്തെ യും ഗർഭധാരണത്തെയും വിലക്കുന്നവയായുണ്ട്‌. അത്തരം രോഗമുള്ള സ്ത്രീകളുടെ ഭർത്താക്കന്മാർ എന്തുചെയ്യണം? മാറാരോഗം കാരണം ഗാർ ഹികജോലികൾ ചെയ്യാൻ പ്രയാസപ്പെടുന്നവരുമുണ്ടാകും. ഇവിടെയെല്ലാം പരിഹാരമായി നിർദേശിക്കപ്പെടുന്നത്‌ വ്യഭിചാരമോ വിവാഹമോചനമോ ബഹുഭാര്യത്വമോ ആണ്‌. മാറാവ്യാധി പിടിപെട്ട സ്ത്രീയെ മോചിപ്പിക്കുന്ന തിലൂടെ അവളെ വഴിയാധാരമാക്കുകയാണ്‌ ചെയ്യുന്നത്‌. ഇവിടെയും മാ നവികമായ മാർഗം ബഹുഭാര്യത്വംതന്നെയാണ്‌. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ വിവാഹമോചനമാണ്‌ ചില മത ഗ്രന്ഥങ്ങൾ ശുപാർശ ചെയ്യുന്നത്‌. മനുസ്മൃതിയുടെ കൽപന കാണുക
വന്ധ്യാഷ്ട മേധി വേദ്യാ​‍്ദേ ദേശമേതുമൃതപ്രജാ ഏകാ ദശേ സ്ത്രീ ജനനീ സത്യസ്ത്വപ്രിയ വാദിനീ (മനുസ്മൃതി 9:81) (വന്ധ്യയായ ഭാര്യയെ എട്ടു വർഷം കഴിഞ്ഞും, ചാപിള്ള പ്രസവി ക്കുന്നവളെ പത്തുവർഷം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നുവർഷം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേ ക്ഷിച്ച്‌ വേറെ വിവാഹം ചെയ്യേണ്ടതാണ്‌. ഈ സ്ത്രീകൾക്ക്‌ സന്തോഷ ത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല). യുക്തിവാദത്തിന്റെ പരിഹാരവും വിവാഹമോചനംതന്നെ. നിരീശ്വര ത്വത്തിന്റെ ഏറ്റവും വലിയ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന ബർ ട്രൻഡ്‌ റസ്സൽ നിർദേശിക്കുന്ന പരിഹാരം കാണുക: `സന്താനങ്ങളില്ലാത്ത വൈവാഹിക ജീവിതത്തിൽ, ഇരുകൂട്ടരും നന്നായിപെ രുമാറുവാൻ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നുവരികിലും, വിവാഹമോ ചനംതന്നെയാണ്‌ ഏറ്റവും നല്ല പരിഹാരം` (ങമൃ​‍ൃശമഴല മിറ ങീ​‍ൃമഹ​‍െ, ജമഴല:96) ഇത്തരം അവസരങ്ങളിൽ ബഹുഭാര്യത്വമോ വിവാഹമോചനമോ വ്യഭി ചാരമോ ഏതാണ്‌ ഒരു സ്ത്രീ ഭർത്താവിൽനിന്ന്‌ ആഗ്രഹിക്കുക? സന്മാർ ഗനിഷ്ഠയും സ്നേഹവതിയുമായ സ്ത്രീ തീർച്ചയായും കാംക്ഷിക്കുന്ന ത്‌ ബഹുഭാര്യത്വമായിരിക്കും. ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചിരിക്കു ന്നത്‌ സ്ത്രീകളുടെകൂടി രക്ഷ കണക്കിലെടുത്തുകൊണ്ടാണ്‌. ഖുർആനി ക ദർശനം മാനവികമാണെന്ന വസ്തുതയാണ്‌ നമുക്കിവിടെ കാണാൻ കഴിയുന്നത്‌. ബഹുഭാര്യത്വം സാമൂഹികമായ അനിവാര്യതയായിത്തീരുന്ന സന്ദർ ഭങ്ങളുമുണ്ട്‌. അവയെ ഇങ്ങനെ സംക്ഷേപിക്കാം: ഒന്ന്‌- സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടാവുന്ന വ്യത്യാസം: ഇതുര ണ്ടു രൂപത്തിൽ സംഭവിക്കാം, സ്വാഭാവികമായും യുദ്ധത്തിന്റെ ഫലമായും. ചരിത്രം പരിശോധിച്ചാൽ നമുക്ക്‌ കാണാൻ കഴിയുന്ന ഒരു യാഥാർ ഥ്യമുണ്ട്‌. ഏതാണ്ട്‌ എല്ലാ സമൂഹങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും സ്‌ ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ കൂടുതലായിരുന്നുവെന്ന വസ്തുതയാണത്‌. ആധുനിക ശാസ്ത്രം ഈ അവസ്ഥക്ക്‌ വിശദീകരണം നൽകുന്നുണ്ട്‌. മനുഷ്യരുടെ ജനിതക നിലപ്രകാരം ഗർഭസ്ഥ ശിശുക്കളുടെ ലിംഗവ്യത്യാസം ഏതാണ്ട്‌ സമമായിരിക്കുമെങ്കിലും പെൺഭ്രൂണത്തി ന്‌ ആൺഭ്രൂണത്തെക്കാൾ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ കൂടുതൽ പെൺകുട്ടികളായിരിക്കുമത്രേ. ആയിരം ആൺകുട്ടികൾക്ക്‌ ഏകദേശം ആയിരത്തിപത്ത്‌ പെൺകുട്ടികൾ എ ന്ന നിരക്കിലായിരിക്കും ഈ വ്യത്യാസമെന്നാണ്‌ മനസ്സിലാക്കാൻ കഴിയു ന്നത്‌. യുദ്ധത്തിന്‌ ശേഷമുണ്ടാകുന്ന അവസ്ഥയാണ്‌ മറ്റൊന്ന്‌. സ്വാഭാവികമാ യും യുദ്ധത്തിൽ പങ്കെടുക്കുന്നത്‌ പുരുഷന്മാരായിരിക്കും. അങ്ങനെ സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ വ്യത്യാസമുണ്ടാവും. രണ്ടാംലോക മഹായുദ്ധത്തിൽ ജർമനിയിലെ അമ്പത്‌ ലക്ഷം പുരുഷന്മാരാണ്‌ മ


രിച്ചുവീണത്‌. യുദ്ധത്തിന്‌ മുമ്പ്‌ അവിടത്തെ സ്ത്രീ-പുരുഷ അനുപാതംസ മമായിരുന്നുവെങ്കിൽ യുദ്ധശേഷം അമ്പത്‌ ലക്ഷം സ്ത്രീകൾ അധി കമായി ഭവിച്ചു. ഭർത്താക്കന്മാരെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ജ പ്പാനിലെയും ജർമനിയിലെയും സ്ത്രീകൾ പ്രകടനം നടത്തി. അവരുടെവീ ടുകൾക്കു മുമ്പിൽ `ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട്‌ (ണമിലേറ മി ല്ലിശിഴ ഴൗല​‍െ​‍ി) എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇത്‌ ജർമനിയുടെമാ​‍്ര തം അവസ്ഥയല്ല. യുദ്ധം കഴിഞ്ഞാൽ ഏതു സമൂഹത്തിലുമുണ്ടാവു ന്ന സ്വാഭാവികമായ സ്ഥിതിവിശേഷമാണ്‌. സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ വർ ധിക്കുമ്പോൾമൂന്നു പ്രതിവിധികളാണ്‌ സമൂഹത്തിന്‌ സ്വീകരിക്കുവാൻ കഴി യുക. 1. ഓരോ പുരുഷനും ഓരോ സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകൾ ലൈംഗികതൃഷ്ണ ഒതുക്കിക്കൊണ്ട്‌ ജീവിക്കു ക. 2. ഓരോ പുരുഷനും ഓരോ സ്ത്രീയെ വിവാഹം ചെയ്യുക. ബാക്കിയു ള്ള സ്ത്രീകൾ വ്യഭിചാരത്തിലേർപ്പെടുക. 3. പ്രാപ്തരും ഭാര്യമാരോട്‌ നീതിയിൽ വർത്തിക്കുവാൻ കഴിയുമെന്ന്തോ ന്നുന്നവരുമായ പുരുഷന്മാർ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക. ഈ മൂന്നു പരിഹാരങ്ങളിൽ ഏതാണ്‌ മാനവികം? പുരുഷനോടൊ ത്ത്‌ ജീവിക്കുവാൻ കഴിയാത്ത സ്ത്രീകളെ പരിഗണിക്കുമ്പോൾ ഒന്നാമ​‍െ ത്ത പ്രതിവിധി ക്രൂരവും പ്രകൃതിവിരുദ്ധവുമാണ്‌. രണ്ടാമത്തെ പ്രതിവി ധിയാകട്ടെ ധാർമിക വ്യവസ്ഥയെ തകർക്കുന്നതിലൂടെ സമൂഹത്തെ ന ശിപ്പിക്കാൻ പോന്നതാണ്‌. മൂന്നാമത്തെ പ്രതിവിധിതന്നെയാണ്‌ സദാചാരന ​‍ിഷ്ഠമായ സമൂഹത്തിന്റെ നിലനില്പ്‌ കാംക്ഷിക്കുന്നവർ തെരഞ്ഞെ ടുക്കുക. അതുകൊണ്ടാണല്ലോ 1948-ൽ മ്യൂണിക്കിൽ സമ്മേളിച്ച ലോകയു വജനസംഘടന ജർമനിയുടെ പ്രശ്നത്തിന്‌ പരിഹാരമായി ബഹുഭാര്യ ത്വം നിർദേശിച്ചത്‌. ഇസ്ലാം നിർദേശിക്കുന്ന പരിഹാരവും ഇതുതന്നെ . ഒരു പരിഹാരം, ലോക യുവജനസംഘടന നിർദേശിക്കുമ്പോൾ മാനവി കവും ഇസ്ലാം നിർദേശിക്കുമ്പോൾ അപരിഷ്കൃതവുമാകുന്നതെങ്ങനെ യാണ്‌? ഇത്തരമൊരു പ്രതിസന്ധിക്ക്‌, പരിശുദ്ധാത്മാവ്‌ സകലസത്യത്തിലുംവ ഴി നടത്തുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന ക്രൈസ്തവസഭക്ക്‌ നിർദേശി ക്കുവാൻ കഴിയുന്ന പ്രതിവിധിയെന്താണ്‌? അധികം വരുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നാണ്‌ അവർക്ക്‌ പറയാനുള്ളത്‌? അവരെയെല്ലാം കർ ത്താവിന്റെ മണവാട്ടികളാണെന്ന മിഥ്യാബോധത്തിൽ കുരുക്കി കന്യാസ്​‍്ര തീകളാക്കാമെന്ന്‌ സഭ കരുതുന്നുവോ? അതല്ല, ധാർമികതയുടെ അതിരു കൾ അതിലംഘിച്ച്‌ വേശ്യാവൃത്തിയിലേക്ക്‌ നയിക്കപ്പെടുവാൻ സഭ അവർക്ക്‌ കൂട്ടുനിൽക്കുമോ? സത്യത്തിൽ, ഏകഭാര്യാവ്രതമാണ്‌ തങ്ങളുടെ മതത്തിന്റെ അനുശാസനയെന്ന്‌ വീരവാദം മുഴക്കുന്നവരുടെ കൈയി ൽ സ്ത്രീകളുടെ എണ്ണം വർധിക്കുന്ന സാമൂഹികസാഹചര്യത്തിൽ സ്വീ കരിക്കേണ്ടത്‌ എന്തു നിലപാടാണെന്നതിനെക്കുറിച്ച യാതൊരു ധാരണയു മില്ലെന്നതാണ്‌ യാഥാർഥ്യം. ബഹുഭാര്യത്വത്തെ അപരിഷ്കൃതമായി കാണുന്ന യുക്തിവാദികളുടെ കെയിൽ ഈ സാമൂഹിക സാഹചര്യത്തിനുള്ള പരിഹാരം വ്യഭിചാരമാ ണ്‌. ഗർഭനിരോധന മാർഗങ്ങൾ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുള്ള വ്യഭിചാരം! ബർട്രാൻഡ്‌ റസ്സൽ എഴുതുന്നു: `മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സാമ്പത്തിക കാരണങ്ങളാൽ പുരുഷന്മാരിൽ മിക്കവരും നേരത്തേ വിവാഹിതരാവുന്നത്‌ അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളിൽ കുറേപേർക്ക്‌ വിവാഹിതരാ വാൻതന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങൾ നിലനിൽ ക്കുന്നിടത്തോളം കാലം സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള തുല്യാവകാശംസ്​‍്ര തീകളുടെ ചാരിത്രത്തെ സംന്ധിച്ച പരമ്പരാഗത സങ്കൽപത്തിൽ ഒരു മാറ്റം ആവശ്യപ്പെടുന്നു. ലൈംഗികന്ധം അനുവദിക്കപ്പെടുന്നുവെ ങ്കിൽ (സത്യത്തിൽ അത്‌ നിലനിൽക്കുന്നുണ്ട്‌) സ്ത്രീകൾക്കും അത്‌ അനുവദിക്കപ്പെടണം. സ്ത്രീകൾ മിച്ചം വരുന്ന നാടുകളിൽ അവിവാഹ ​‍ി തരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയിൽനിന്ന്‌ ഒഴി ച്ചുനിർത്തുന്നത്‌ വ്യക്തമായ അനീതിയാണ്‌. വനിതാ പ്രസ്ഥാനങ്ങളുടെആ ദ്യകാല വക്താക്കൾക്ക്‌ ഇക്കാര്യങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ലെ ങ്കിലും അവരുടെ ആധുനികരായ അനുയായികൾ ഇവ വ്യക്തമായി നോ ക്കിക്കാണുന്നുണ്ട്‌. ഈ അഭിപ്രായങ്ങളെ അനുകൂലിക്കാത്തവർ സ്ത്രീലൈം ഗികതയോട്‌ നീതി ചെയ്യുന്നതിന്‌ എതിരാണെന്ന്‌ പറയേണ്ടിവരും (ങമൃ​‍ൃശമഴല മിറ ​‍ാ​‍ീ​‍ൃമഹ​‍െ, ജമഴല 59) സ്വതന്ത്ര ലൈംഗികത അനുവദിക്കപ്പെടുന്ന സമൂഹത്തിൽ സന്താനോൽ പാദനം വിവാഹവൃത്തിയിൽ മാത്രം ഒതുക്കണമെന്നും വിവാഹാഹ്യമാ യ ലൈംഗികവേഴ്ചകളെല്ലാം ഗർഭനിരോധന മാർഗങ്ങളുപയോഗിച്ചുകൊ ണ്ടുള്ളതായിരിക്കണമെന്നും റസ്സൽ നിർദേശിക്കുന്നുണ്ട്‌. സ്ത്രീ-പുരുഷ അനുപാതത്തിൽ വ്യത്യാസമുണ്ടാവുന്ന സാമൂഹിക


സാഹചര്യങ്ങളിൽ സാധിക്കുന്ന പുരുഷന്മാർ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കിവെച്ചുകൊണ്ട്‌ അവർക്കിടയിൽ നീതിയോടുകൂടി വർത്തിക്ക ണമെന്ന ഖുർആനിക നിർദേശമോ അധികം വരുന്ന സ്ത്രീകൾ വ്യഭിചാര ത്തിലേർപ്പെടണമെന്ന യുക്തിവാദ നിർദേശമോ ഏതാണ്‌ മാനവികം? സ്ത്രീയോട്‌ നീതി ചെയ്യുന്നത്‌ ഏത്‌ നിർദേശമാണ്‌? അവിഹിതന്ധം മൂലം സ്ത്രീ ക്രൂരമായി വഞ്ചിക്കപ്പെടുന്നുവെന്ന തല്ലേ സത്യം! ഏതു നിമിഷവും അവളെ പുറംതള്ളാം. ഈ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ-ഒരു ഗർഭ നിരോധനമാർഗവും നൂറുശതമാനം കുറ്റ മറ്റതല്ലെന്നോർക്കുക- അതിന്റെ പിതാവിനോട്‌ ചേർക്കാൻ പോലും അവൾക്ക്‌ അവകാശമില്ല. അവളുടെ മാംസളത കുറയുകയും തൊലി ചുളി യുകയും ചെയ്താൽ പിന്നെ അവളെ ആരും തിരിഞ്ഞുനോക്കുകയില്ല. അവകാശങ്ങളുള്ള അധികൃതമായ ഭാര്യ എന്ന പദവിയോ വേശ്യ എന്ന പേരോ ഏതാണ്‌ അഭികാമ്യം? ഒന്നാമത്തെതായിരുന്നാലും നാലാമത്തെ തായിരുന്നാലും അവകാശങ്ങളുള്ള അധികൃത ഭാര്യ എന്ന പദവിയും പെ രുമാറ്റവും ലഭിക്കുവാൻ ഏതു സ്ത്രീക്കും അവകാശമുണ്ടെന്നാണ്‌ ഇസ്‌ ലാമിന്റെ കാഴ്ചപ്പാട്‌. സപത്നിയായി ജീവിച്ച്‌ തന്റെയും സന്താന ങ്ങളുടെയും ചെലവുകൾ കണക്കുതീർത്തു വാങ്ങുകയും ഭർത്താവി​‍െൻ റ മരണശേഷം താനും കുട്ടികളും സ്വത്തിൽ അവകാശികളുമായിത്തീരു കയും ചെയ്യുന്നതോ, ഒരു അവകാശവുമില്ലാതെ വേശ്യയായി ജീവിക്കു കയും അവസാനം നരകിച്ച്‌ സമൂഹത്തിന്‌ ഭാരമായിത്തീരുന്നതോ ഏതാ ണ്‌ സ്ത്രീക്ക്‌ അഭിമാനകരമായിട്ടുള്ളത്‌? രണ്ട്‌- വിധവളുടെയും അനാഥകളുടെയും സംരക്ഷണം: വിധവകളെയും അനാഥകളെയും സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാ ണ്‌. ഈ ബാധ്യത യഥോചിതം നിർവഹിക്കുന്നതിന്‌ ബഹുഭാര്യത്വം ചില പ്പോൾ അനിവാര്യമായിത്തീരുമെന്ന്‌ കാണാനാവും. യുദ്ധങ്ങളിലുംപെ ​‍ാതുജീവിതത്തിലെ അത്യാഹിതങ്ങളിലുമെല്ലാം കൂടുതൽ മരണപ്പെ ടുന്നത്‌ പുരുഷന്മാരാണല്ലോ. അപ്പോൾ വിധവകളും അവരുടെ അനാഥരാ യ മക്കളും കൂടുതലായുണ്ടാവുകയും അവരുടെ സംരക്ഷണം സമൂഹ ത്തിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു. വിധവകളുടെ സംരക്ഷണമെന്നു പറയുമ്പോൾ കേവലം ഭക്ഷണസാമ​‍്ര ഗികളോ പാർപ്പിടമോ നൽകിയതുകൊണ്ട്‌ അത്‌ പൂർത്തിയാവുമെന്ന്‌ പറയാൻ വയ്യ. പലപ്പോഴും വിധവകളായിത്തീരുന്നത്‌ യുവതികളായിരി ക്കും. അവർക്ക്‌ ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും മജ്ജയും മാംസവുമു ള്ള മനുഷ്യരെന്ന നിലക്ക്‌ ലൈംഗിക വികാരവുമുണ്ടാകും. ഭക്ഷണവുംവ സ്ത്രവും പാർപ്പിടവും ലഭിക്കുന്നതുകൊണ്ട്‌ ലൈംഗികതൃഷ്ണ ശമി പ്പിക്കപ്പെടുകയില്ലല്ലോ. അവരെ അങ്ങനെ വിടുന്നത്‌ അസാന്മാർഗിക വൃ ത്തികളിലേക്ക്‌ ചായുന്നതിന്‌ കാരണമാകും. സമൂഹത്തിന്റെ ധാർമികത യെതന്നെ തകർക്കുന്ന നടപടിയാണത്‌. അപ്പോൾ അവർ പുനർവിവാഹം ചെയ്യപ്പെടണം. അതാണ്‌ വിധവകളെ സംരക്ഷിക്കുന്നതിനുള്ള യ ഥാർഥ മാർഗം. ആരാണ്‌ വിധവകളെ സംരക്ഷിക്കുന്നതിന്‌ സന്നദ്ധരാവുക? വിശേഷി ച്ചും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുള്ള വിധവകളാണെങ്കിൽ പൊതുവേ പുരുഷന്മാർ ആദ്യഭാര്യമാരായി വിധവകളെ സ്വീകരിക്കാൻ മടിക്കും. ഈമ ടി സ്വാഭാവികമായതിനാൽ അവർ അക്കാര്യത്തിൽ വിമർശിക്കപ്പെടുന്ന ത്‌ നീതിയല്ല. ഇവിടെയാണ്‌ ബഹുഭാര്യത്വം വിധവകളുടെ സംരക്ഷണ ത്തിനെത്തുന്നത്‌. ഒരു പുരുഷന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായിത്തീരാൻ അവൾ സന്നദ്ധയാണെങ്കിൽ മാനുഷികമായ എല്ലാ അവകാശങ്ങളും അനുഭവിക്കാൻ അവൾക്ക്‌ സാധിക്കും. അനാഥകൾക്കും അമ്മയുടെ രണ്ടാം വിവാഹം ആശ്വാസവും സംര ക്ഷണവുമാണ്‌ നൽകുക. അനാഥാലയങ്ങളിൽ എന്തൊക്കെ സൗകര്യ ങ്ങളുണ്ടായാലും ഒരു കുടുംത്തിന്റെ സാഹചര്യമുണ്ടാവുകയില്ലല്ലോ. ചെറുപ്പത്തിൽതന്നെ അമ്മയിൽനിന്നു പറിച്ചെടുക്കപ്പെട്ട്‌ അനാഥാലയ ത്തിൽ അയക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനോനിലയെ അത്‌ കുറച്ചൊ ന്നുമല്ല ബാധിക്കുക. അമ്മയുടെ മടിയിൽ വളരേണ്ട കാലത്ത്‌ അവർ അവി ടെതന്നെ വളരണം. ഒരു കുടും​‍ാന്തരീക്ഷത്തിൽതന്നെ ജീവിക്കുവാൻ അവർക്ക്‌ അവസരം ലഭിക്കണം. ഇതിനുള്ള അവസരമൊരുക്കാൻ വിധവയു ടെ രണ്ടാം വിവാഹത്തിന്‌ സാധിക്കുന്നു. ധാർമികബോധവും മതനിഷ്‌ ഠയുമുള്ളയാളാണ്‌ അമ്മയുടെ പുതിയ ഭർത്താവെങ്കിൽ പിതാവിന്റേ തിന്‌ തുല്യമായ പെരുമാറ്റവും സംതൃപ്തമായ കുടും​‍ാന്തരീക്ഷവും ആ അനാഥകൾക്ക്‌ ലഭിക്കുന്നു. അനാഥാലയത്തിലെ ജീവിതത്തെക്കാൾ എ ത്രയോ ഉത്തമമാണ്‌ ഇതെന്നുള്ളതാണ്‌ സത്യം. വിധവകൾക്ക്‌ നിത്യദുഃഖമാണ്‌ പല മതങ്ങളും നിഷ്കർഷിക്കുന്നത്‌. മനുസ്മൃതിയുടെ വിധി നോക്കുക. ആ സീതാ മരണാൽക്ഷാന്താ നിയതാ ബ്രഹ്മചാരിണീയോ ധർമ്മ ഏക പത്നി നാം കാംക്ഷന്തി നമനുത്തമം (5:158) (ഭർത്താവു മരിച്ചശേഷം സ്ത്രീ ജീവാവസാനം വരെ സഹനശീലയാ


യും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മദ്യ-മാംസഭക്ഷണം ചെ യ്യാത്തവളായും ഉൽകൃഷ്ടയായ പതിവ്രതയുടെ ധർമത്തെ ആഗ്രഹിക്കു ന്നവളായും ഇരി ക്കേണ്ടതാകു ന്നു ) ഇത്തരം നിയമങ്ങളിൽനിന്നാണ്‌ കാലക്രമേണ ഭർത്താവിന്റെ ചിതയി ൽ ഭാര്യയും മരിക്കണമെന്ന സതി സമ്പ്രദായം ഉടലെടുത്തത്‌. ഇസ്ലാ മാകട്ടെ വിധവകളുടെ പ്രശ്നങ്ങളെ തൊട്ടറിയുകയും അതിനുള്ള പ രിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. ബഹുഭാര്യത്വം വഴി പരിഹരി ക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക്‌ നടുവിൽനിന്ന്‌ കണ്ണടച്ച്‌ ഇരുട്ടാക്കുവാ ൻ അത്‌ ആരോടും ആവശ്യപ്പെടുന്നില്ല. അത്തരം അവസരങ്ങളിൽ ഒ ന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാൻ അത്‌ അനുവാദം നൽകുന്നു. വിധവകളുടെയും അനാഥകളുടെയും സംരക്ഷണത്തിനുതകുന്ന തികച്ചുംമാന വികമായ ഒരു സംവിധാനമാണത്‌. അതുകൊണ്ടുതന്നെ ഇത്തരം ഒ ട്ടനവധി അവസരങ്ങളിൽ ബഹുഭാര്യത്വം സ്ത്രീയുടെ സംരക്ഷണത്തിനെ ത്തുന്നതായാണ്‌ നമുക്ക്‌ കാണാൻ കഴിയുന്നത്‌. ബഹുഭാര്യത്വമനുവദിക്കുന്നതിലൂടെ ഇസ്ലാം സ്ത്രീകളെ തരംതാഴ്‌ ത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന വസ്തുതയാണിവിടെ വ്യക്‌ തമാവുന്നത്‌. സദാചാരനിഷ്ഠമായ ഒരു സാമൂഹിക സംവിധാനം കാം ക്ഷിക്കുന്നവർക്കൊന്നുംതന്നെ ബഹുഭാര്യത്വത്തെ അപ്പടി അധിക്ഷേപി ക്കുവാൻ കഴിയില്ല.

പുരുഷന്‌ ബഹുഭാര്യത്വമനുവദിക്കുന്ന ഖുർആൻ എന്തുകൊണ്ട്‌ സ്‌ത്രീക്ക്‌ ബഹുഭർതൃത്വം അനുവദിക്കുന്നില്ല?

പല പുരാതന സമൂഹങ്ങളിലും ബഹുഭർതൃത്വം നിലനിന്നിരുന്നുവെ ന്നത്‌ നേരാണ്‌. ടിറ്റ്‌, സിലോൺ, സ്രിയ തുടങ്ങിയ സ്ഥലങ്ങളിലെ ല്ലാം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ബഹുഭർതൃത്വം നിലന ​‍ിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത്‌ ഈ സമ്പ്രദായം നിലന ​‍ിന്നിരുന്നുവെന്ന്‌ മനസ്സിലാവുന്നുണ്ട്‌. വേദകാലത്ത്‌ ബഹുഭർതൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മ ണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂ ചനകളുണ്ടെങ്കിലും ബഹുഭർതൃത്വത്തെക്കുറിച്ച യാതൊരു പരാമർശവുമി ല്ലെന്ന വസ്തുത വേദകാലത്ത്‌ ആ സമ്പ്രദായം നിലനിന്നിരുന്നില്ലെന്നാ ണ്‌ വ്യക്തമാക്കുന്നത്‌. എന്നാൽ മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥ യിൽനിന്ന്‌ ഇവിടെ ഇതിഹാസകാലമായപ്പോഴേക്ക്‌ ബഹുഭർതൃത്വ സ മ്പ്രദായം നിലവിൽ വന്നിരുന്നുവെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. അടുത്ത കാലം വരെയും കേരളത്തിൽ ബഹുഭർതൃത്വം നിലനിന്നിരുന്നു. കൊല്ല ന്മാർക്കിടയിലും ആശാരിമാർക്കിടയിലും അനേകം സഹോദരന്മാർക്ക്‌ ഒര ​‍ു ഭാര്യയെന്ന സമ്പ്രദായമാണുണ്ടായിരുന്നത്‌. ഈഴവന്മാർക്കിടയിലും നായ ന്മാർക്കിടയിലുമെല്ലാം ഇതു നിലനിന്നിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു. മലാറിലും തിരുവിതാംകൂറിലും നായന്മാർക്കിടയിൽ നിലനിന്നിരുന്ന സംന്ധം പ്രസിദ്ധമാണല്ലോ. സുന്ദരികളായ സ്ത്രീകൾക്ക്‌ നാലും അ ഞ്ചും സംന്ധക്കാരുണ്ടായിരുന്നുവത്രേ. എന്തുകൊണ്ട്‌ ഇസ്ലാം ബഹുഭർതൃത്വം അനുവദിക്കുന്നില്ല? മനുഷ്യ പ്രകൃതി ബഹുഭർതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതാണ്‌ ഇതിന്‌ കാര ണം. ധാർമിക നിലവാരമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുമുമ്പിൽ ബഹുഭർതൃത്വം ഒരു വിലങ്ങായി മാത്രമേ നിൽക്കൂവെന്നതാണ്‌ വസ്തുത. ബഹുഭാര്യത്വം പോലെ ഒരു അവകാശമല്ല ബഹുഭർതൃത്വം. ബഹുഭാര്യ ത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്‌ നങ്ങൾക്ക്‌ പരിഹാരമുണ്ടാവുകയും ചെയ്യുമ്പോൾ ബഹുഭർതൃത്വം മുഖേ ന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടു കയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ബഹുഭർതൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച്‌ ഒരു പാട്‌ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം മാത്രമാണ്‌. കുടുംജീവി തം തകരാറിലാവുകയും സാമൂഹിക ഭദ്രത തകരുകയുമാണ്‌ ഇതിന്റെ ഫലം. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊ ന്നുപോലും ബഹുഭർതൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല. സ്ത്രീയുടെ നിലവാരം ഇടിയുകയും അവൾ അടിമയായി ആപതിക്കുകയും ചെയ്യ കയാണ്‌ ബഹുഭർതൃത്വത്തിന്റെ പ്രായോഗിക പരിണതി. ബഹുഭർതൃത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്‌. ഒന്ന്‌: ലൈംഗികബന്ധത്തിന്റെ കാര്യത്തിൽ വിവിധ ഭർത്താക്കന്മാർ ക്കിടയിൽ പെരുമാറ്റച്ചട്ടം ആവശ്യമായി വരുന്നു. മഹാഭാരതത്തിൽ ബ ഹുഭർതൃത്വം സ്വീകരിച്ച ദ്രൗപതിയുടെ ജീവിതത്തിൽനിന്നുള്ള ഒരു സം ഭവം ഇതിന്‌ തെളിവാണ്‌. പഞ്ചപാണ്ഡവരിൽ ഓരോരുത്തർക്കും രണ്ടരമാ സക്കാലം വീതം പാഞ്ചാലി വീതിച്ചുനൽകിയിരുന്നുവത്രേ. ഒരാളോടൊ പ്പം ശയനമുറിയിലിരിക്കുമ്പോൾ മറ്റുള്ളവരൊന്നും കടന്നുവരരുതെ ന്നായിരുന്നു അവർ തമ്മിലുണ്ടായിരുന്ന കരാർ. ഒരിക്കൽ യുധിഷ്ഠിരനും പാഞ്ചാലിയുംകൂടി ശയനമുറിയിലായിരിക്കുമ്പോൾ അർജുനൻ അങ്ങോ ട്ട്‌ കടന്നുചെന്നുകൊണ്ട്‌ കരാർ ലംഘിച്ചു. ഇതിനുള്ള പ്രായശ്ചിത്തമായി അർജുനന്‌ പന്ത്രണ്ട്‌ വർഷത്തെ വനവാസത്തിനു പോകേണ്ടിവന്നു


എന്നാണ്‌ കഥ. ലൈംഗികന്ധത്തിന്റെ കാര്യത്തിൽ പെരുമാറ്റച്ചട്ടമു ണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയിൽനിന്ന്‌ സുതരാം വ്യക്‌ തമാവുന്നുണ്ട്‌. വിവിധ ഭർത്താക്കന്മാർ തമ്മിലുള്ള സംഘട്ടനത്തിനും പ്ര ശ്നങ്ങൾക്കും അതു നിമിത്തമാകുന്നു. രണ്ട്‌: ഗർഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങൾ: ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീ ഗർഭിണിയായാൽ ആരാണ്‌ പ്രസ്തുത ഗർഭ ത്തിന്‌ ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗർഭകാലത്ത്‌ സ്ത്രീ കൾക്ക്‌ ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത്‌ പ്രതികൂലമാ യി ബാധിക്കും. ഗർഭിണിക്ക്‌ അസ്വസ്ഥതയും കഷ്ടതയും മാത്രമായിരി ക്കും ഇത്തരമൊരു അവസ്ഥയിലുണ്ടാവുക. ഗർഭസ്ഥശിശു ആരുടേതാ ണെന്ന്‌ അറിയാത്തതിനാൽ ആരുംതന്നെ ആത്മാർഥമായ ശുശ്രൂഷ ക്ക്‌ തയാറാവുകയില്ല. സ്നേഹം മനസ്സിനകത്തുനിന്ന്‌ സ്വമേധയാ നിർഗളി ക്കുന്നതാണ്‌. യാന്ത്രികമായി നിർമിച്ചെടുക്കാവതല്ല. ഗർഭിണികളുടെ ശു ശ്രൂഷയും മറ്റു പരിചരണങ്ങളും സ്നേഹത്തിൽനിന്ന്‌ ഉയിർകൊള്ളുന്ന താണ്‌; ആവണം. അല്ലാത്തപക്ഷം അത്‌ യാന്ത്രികമായിരിക്കും. ഭർത്താവി ൽനിന്നും പരിചാരികയിൽനിന്നും ലഭിക്കുന്ന ശുശ്രൂഷകൾ തമ്മിൽ അ ത്തരം അവസ്ഥയിൽ വ്യത്യാസമൊന്നുമുണ്ടാവുകയില്ല. ഗർഭിണി ആഗ്രഹി ക്കുന്നത്‌ അതല്ല. ഗർഭത്തിന്റെ ഉത്തരവാദിയിൽനിന്നുള്ള സ്നേഹോഷ്‌ മളമായ പരിചരണമാണ്‌ അവൾക്കാവശ്യം. അത്‌ ആരാണെന്നറിയാ ത്തതിനാൽ അത്തരമൊരു പരിചരണം ലഭിക്കാതെ പോകുന്നു. അതുകൊ ണ്ടുതന്നെ ബഹുഭർതൃത്വം സ്ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യു ന്ന അനീതിയായി ഭവിക്കും. മൂന്ന്‌: കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്നം: ബഹുഭർതൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കൾ ആരൊക്കെയാണെന്ന്‌ മനസ്സിലാ ക്കാൻ കഴിയില്ല. പിതാക്കളിൽനിന്നു ലഭിക്കേണ്ട സ്നേഹം കുട്ടികൾക്കുലഭ ​‍ിക്കാതിരിക്കുന്നതിന്‌ ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണംമാ താക്കളുടെ ബാധ്യതയായിത്തീരുന്നു. അത്‌ അവർക്ക്‌ പ്രശ്നങ്ങളുണ്ടാ ക്കുന്നു. രക്തപരിശോധനയിലൂടെയും `ഡി.എൻ.എ-വിരലടയാള` പരിശോ ധനയിലൂടെയും യഥാർഥ പിതാവിനെ കണ്ടുപിടിക്കാ`മല്ലോയെന്നുവേണമെ ങ്കിൽ വാദിക്കാമെന്നത്‌ ശരിയാണ്‌. പക്ഷേ, ഒരു കുഞ്ഞിന്‌ പിതൃവാൽ സല്യം ലഭിക്കണമെങ്കിൽ ലാബോറട്ടറി റിസൽട്ട്‌ കാത്തിരിക്കണമെന്ന സാഹ ചര്യം എന്തുമാത്രം വലിയ അനീതിയല്ല! വൈദ്യപരിശോധനയിലൂടെതെ ളിയിക്കപ്പെട്ട പിതൃത്വത്തിന്‌ തന്റെ സന്താനങ്ങളോട്‌ എത്രത്തോളംവൈ കാരികമായ ബന്ധമുണ്ടാവുമെന്ന്‌ ഊഹിച്ചാൽ മനസ്സിലാക്കാവു ന്നതാണ്‌. ചുരുക്കത്തിൽ പിതൃ-പുത്രന്ധത്തിന്‌ പ്രകൃതി നിശ്ചയിച്ച വൈകാരിക ഭാവങ്ങൾക്ക്‌ വിരുദ്ധമാണ്‌ ബഹുഭർതൃത്വമെന്ന സമ്പ്രദായം. നാല്‌: അനന്തരാവകാശത്തിന്റെ പ്രശ്നം: പിതാവിനെ തിരിച്ചറിയാ തിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്നമാണിത്‌. ബഹുഭർതൃത്വ ത്തിലൂടെ ജനിച്ച കുഞ്ഞിന്‌ ഏത്‌ ഭർത്താവിന്റെ സ്വത്താണ്‌ നൽകുക? കുഞ്ഞുങ്ങൾക്കെല്ലാം തുല്യമായി വീതിക്കാമെന്ന്‌ കരുതാൻ കഴിയില്ല. ഒരു ഭർത്താവ്‌ പണക്കാരനും മറ്റെയാൾ പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ. അത്തരം അവസരങ്ങളിൽ ഏതൊക്കെ മക്കൾക്ക്‌ ആരു ടെയൊക്കെ സ്വത്താണ്‌ വീതിക്കുക? ഏതെങ്കിലും ഒരു ഭർത്താവ്‌ മര ണപ്പെട്ടാൽ എല്ലാ മക്കൾക്കും സ്വത്ത്‌ നൽകണമോ? അതല്ല അയാളുടെമ ക്കൾക്ക്‌ മാത്രം നൽകണമോ? ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുണ്ട്‌. അഞ്ച്‌: വാർധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്നം: ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീയെ ആരാണ്‌ സംരക്ഷിക്കുക? വാർധക്യത്തിൽ അവരുടെ തുണക്ക്‌ ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാ ദിത്തം ഭർത്താക്കന്മാർ പങ്കിട്ടെടുത്തുവെന്ന്‌ കരുതുക. അത്തരമൊരവസ്‌ ഥയിൽ ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്നേഹ ത്തിൽനിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോൾ ലഭിക്കുക. സംരക്ഷണ ത്തിന്റെ കാര്യത്തിൽ ഭർത്താക്കന്മാർ തമ്മിൽ കലഹമുണ്ടാവാനും അ ങ്ങനെ സ്ത്രീ അരക്ഷിതയായിത്തീരുവാനുള്ള സാധ്യതയുമുണ്ട്‌. സ്ത്രീയു ടെ സംരക്ഷണത്തിനുവേണ്ടി ജഗന്നിയന്താവ്‌ നിശ്ചയിച്ച സംവിധാ നങ്ങളെ നിഷേധിക്കുന്നവർക്കു മാത്രമേ ബഹുഭർതൃത്വം കരണീയമായിതോ ന്നൂ. ആറ്‌: പുരുഷന്മാർ തമ്മിലുള്ള കലഹം: ഭാര്യയെച്ചൊല്ലി ഭർത്താക്ക ന്മാർക്കിടയിൽ കലഹമുണ്ടാകുവാൻ സാധ്യതയേറെയാണ്‌. ലൈംഗിക ബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെ ല്ലാം പേരിൽ കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങൾ കുടുംസംവിധാ നത്തിന്റെ തകർച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും. പ്രകൃതിമതമായ ഇസ്ലാം ബഹുഭർതൃത്വം അനുവദിക്കാത്തത്‌ അത്‌ തീർത്തും പ്രകൃതി വിരുദ്ധമായതുകൊണ്ടാണെന്ന്‌ കാണാൻ കഴിയും. ബഹുഭാര്യത്വമനുവദിച്ച ഇസ്ലാം എന്തുകൊണ്ടാണ്‌ ബഹുഭർതൃത്വമന ​‍ുവദിക്കാത്തത്‌ എന്നാണല്ലോ ചോദ്യം. ബഹുഭാര്യത്വം പല പ്രശ്ന ങ്ങൾക്കുള്ള പരിഹാരമാണ്‌. ബഹുഭർതൃത്വമാകട്ടെ ഒരു പ്രശ്നം മാത്രമാ

ണ്‌. ഒന്നിനുമുള്ള പരിഹാരമല്ല. `ബഹുഭാര്യത്വം സ്വീകരിക്കുവാൻ പുരുഷ നെ നിർന്ധിക്കുന്ന സാഹചര്യങ്ങൾക്ക്‌ സമാനമായ സാഹചര്യങ്ങൾ സ്ത്രീകൾക്കുണ്ടായാൽ അവർക്ക്‌ എന്തു പരിഹാരമാണുള്ളത്‌?` എന്ന ചോദ്യമുയരാം. പ്രസ്തുത പ്രശ്നങ്ങൾ പരിശോധിക്കുക: ഒന്ന്‌: വൈയക്തികമായ പ്രശ്നങ്ങൾ: സ്ത്രീയുടെ ലൈംഗിക സംതൃ പ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദർ ഭങ്ങൾ തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷൻ തന്നെ സ്ത്രീക്ക്‌ തന്റെ ലൈംഗിക ആവശ്യത്തിന്‌ ധാരാളമാണ്‌. സ്ത്രീയു ടെ ആർത്തവം, പ്രസവം തുടങ്ങിയ അവസ്ഥകളിൽ ലൈംഗികാസക്‌ തനായ പുരുഷൻ പ്രയാസപ്പെടുന്നതുപോലെ സ്ത്രീയുമായി ബന്ധത്തിന്‌ തടസ്സം നിൽക്കുന്ന അവസ്ഥകളൊന്നും സാധാരണ നിലയിൽ പുരുഷ നില്ല. അതുകൊണ്ടുതന്നെ സ്ത്രീക്ക്‌ ലൈംഗിക സംതൃപ്തിക്ക്‌ വേണ്ടി ഒന്നിലധികം പുരുഷന്മാരെ ഭർത്താക്കന്മാരാക്കേണ്ട ആവശ്യം വരുന്നി ല്ല. പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ്‌ മ റ്റു മുഖ്യപ്രശ്നങ്ങൾ. പുരുഷനിൽ വന്ധ്യതക്കുള്ള കാരണങ്ങൾ ബീജരാ ഹിത്യം, ബീജങ്ങളുടെ ചലനശേഷിയില്ലായ്മ, ശുക്ളത്തിലെ ബീജങ്ങ ളുടെ എണ്ണത്തിലുള്ള കുറവ്‌, ഉൽപാദന ഗ്രന്ഥികളുടെ തകരാറുകൾ എന്നിവയാണ്‌. ഇവയൊന്നും സ്ഥിരമായ വന്ധ്യതക്കുള്ള കാരണമല്ല. എല്ലാം ഫലപ്രദമായ ചികിൽസകൊണ്ട്‌ മാറ്റാവുന്നതാണ്‌. പുരുഷന്‌ ലൈം ഗിക ശേഷിയില്ലെങ്കിൽ സ്ത്രീക്ക്‌ അയാളിൽനിന്ന്‌ വിവാഹമോചനം നേ ടാവുന്നതാണ്‌. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവി ക്കുവാൻ ഇസ്ലാം സ്ത്രീയെ നിർന്ധിക്കുന്നില്ല. അത്തരം അവസ്ഥയി ൽ വിവാഹമോചനംതന്നെയാണ്‌ യുക്തമായ പരിഹാരം; ബഹുഭർതൃ ത്വമല്ല. രണ്ട്‌: സാമൂഹികമായ പ്രശ്നങ്ങൾ: പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേ തിനേക്കാൾ കൂടുന്ന അവസ്ഥയിൽ ബഹുഭർതൃത്വമനുവദിച്ചുകൂടേയെ ന്ന്‌ ചോദിക്കാവുന്നതാണ്‌. ഇത്തരമൊരവസ്ഥ സാധാരണഗതിയിൽ സംജാതമാവുകയില്ല എന്നതാണ്‌ അതിനുള്ള ഉത്തരം. സാധാരണ നട ക്കുന്ന പ്രസവങ്ങളിൽ പുരുഷന്മാരുടെ എണ്ണം വർധിക്കുവാനുള്ള സാധ്യ ത തീരെയില്ല. യുദ്ധങ്ങളിലോ മറ്റോ സ്ത്രീകൾ കൂടുതലായി കൊല്ലപ്പെ ടുകയും സ്ത്രീകളേക്കാൾ അധികം പുരുഷന്മാർ ഉണ്ടാവുകയും ചെയ്യു ന്ന അവസ്ഥയും ഉണ്ടാവുകയില്ല. അപ്പോൾ സ്ത്രീ-പുരുഷ അനുപാത ത്തിൽ പുരുഷന്മാരുടെ എണ്ണം വർധിക്കുകയെന്നത്‌ ഇല്ലാത്ത പ്രശ്നമാ ണ്‌. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമായി ബഹുഭർതൃത്വം നിർദേശിക്കുന്നത്‌ വ്യർഥമാണ്‌. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ഈ അടുത്ത കാലത്തെ ജന സംഖ്യാ കണക്കെടുപ്പിൽ പുരുഷന്മാരുടെ എണ്ണമാണ്‌ സ്ത്രീകളേക്കാൾ കൂടുതലെന്ന വസ്തുത ഈ വാദത്തിനെതിരിൽ ചൂണ്ടിക്കാണിക്കാവുന്ന താണ്‌. അതിനുള്ള കാരണമെന്താണ്‌? സ്ത്രീ ഭ്രൂണഹത്യ. ഗർഭസ്ഥ ശിശു വിന്റെ ലിംഗ നിർണയം നടത്തി പിറക്കാൻ പോകുന്നത്‌ പെൺകു ഞ്ഞാണെങ്കിൽ അതിനെ ഗർഭത്തിൽവെച്ചുതന്നെ നശിപ്പിക്കുന്ന ക്രൂരമായ ഏർപ്പാടിന്റെ പരിണത ഫലമാണിത്‌. പെൺകുഞ്ഞുങ്ങളെ കൊല്ലൂ ന്ന പ്രാകൃത സമ്പ്രദായത്തിന്റെ പുനരാഗമനത്തിന്റെ ഫലം. ഇത്‌ ഖുർ ആൻ ശക്തിയായി വിമർശിച്ചിട്ടുള്ളതാണ്‌ (16:59, 6:137, 17:31, 81:9). അതുകൊ ണ്ടുതന്നെ ഒരു ഇസ്ലാമിക സമൂഹത്തിൽ പെൺഭ്രൂണഹത്യകളോ ആൺഭ്രൂണഹത്യകളോ ഉണ്ടാവില്ല. സ്വാഭാവികമായ പ്രസവം നടക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീകളുടെ എണ്ണമാണ്‌ കൂടുതലുണ്ടാവുക. പ്രകൃ തിയിലെ സംവിധാനം അങ്ങനെയുള്ളതാണ്‌. ഇനി ഒരു രാജ്യത്ത്‌ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ കുറവാണെങ്കിൽതന്നെ അവിടെ ജീവിക്കുന്ന പുരുഷന്മാർക്ക്‌ അയൽനാ ടുകളിൽപോയി ഭാര്യമാരെ കണ്ടെത്താവുന്നതാണ്‌. പുറംനാടുകളിൽ സ ഞ്ചരിക്കുവാനും അവിടെ ഇണകളെ കണ്ടെത്തുന്നതിനും സ്ത്രീകളേക്കാൾ സാധിക്കുക പുരുഷന്മാർക്കാണ്‌. അധികം വരുന്ന സ്ത്രീകളോട ​‍്‌ പുറം നാടുകളിൽനിന്ന്‌ ഭർത്താക്കന്മാരെ കണ്ടെത്തുവാൻ പറയുന്നത്‌ തീരെ പ്രായോഗികമല്ല. പുരുഷന്മാരുടെ സ്ഥിതി അതല്ല. തങ്ങൾ ജീവിക്കുന്ന പ്രദേശത്ത്‌ സ്ത്രീകൾ കുറവാണെങ്കിൽ അവർക്ക്‌ അന്യനാടുകളിൽനി ന്ന്‌ ഇണകളെ കണ്ടെത്തുക അത്രതന്നെ പ്രയാസകരമാവുകയില്ല. സാ ധാരണഗതിയിൽ ഇത്തരമൊരവസ്ഥ ഉണ്ടാവുകയില്ലെങ്കിലും അഥവാ ഉ ണ്ടായാൽ അതിനുള്ള പരിഹാരവുമുണ്ട്‌ എന്നതാണ്‌ വാസ്തവം. ബഹു ഭർതൃത്വം അനിവാര്യമായിത്തീരുന്ന യാതൊരു സാഹചര്യങ്ങളുമില്ലാത്ത തിനാലാണ്‌ ഇസ്ലാം അത്‌ അനുവദിക്കാത്തത്‌ എന്നർഥം.

No comments:

Post a Comment